Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്കുകിഴക്കന്‍ മേഖല ഇന്ന് ‘വളര്‍ച്ചയുടെ മുന്നണി പോരാളി’; പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 08:46 am IST
in India

ന്യൂദല്‍ഹി: സമാധാനവും ക്രമസമാധാനപാലനവുമാണ് ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് ഏറ്റവും നിര്‍ണായക ഘടകങ്ങളെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയോടും അശാന്തി പടര്‍ത്തുന്ന മാവോയിസ്റ്റ് ഘടകങ്ങളോടും സഹിഷ്ണുതയില്ലാത്ത നയമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് മണ്ഡപത്തില്‍ നടന്ന റൈസിങ് നോര്‍ത്ത് ഈസ്റ്റ് ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് – 2025, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ മേഖലയെ അതിര്‍ത്തിമേഖലയായി മാത്രം കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നതു വളര്‍ച്ചയുടെ മുന്നണിപ്പോരാളിയായി മാറുകയാണ്. ഈ മേഖലയുടെ പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും ഭാരതം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ മേഖല ഒരുകാലത്ത് ഉപരോധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നാടായിരുന്നു. അത് അവിടുത്തെ യുവാക്കളുടെ അവസരങ്ങളെ സാരമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനം കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 – 11 വര്‍ഷത്തിനിടെ പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി. ഈ മാറ്റം മേഖലയില്‍ പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും കൊണ്ടുവന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സമൃദ്ധിയും അവസരവും കൊണ്ടുവരുന്ന അഷ്ടലക്ഷ്മിയുടെ ചൈതന്യമാണ് വടക്കുകിഴക്കന്‍ മേഖലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈവിധ്യമാണ് വടക്കുകിഴക്കന്‍ മേഖലയുടെ ഏറ്റവും വലിയ ശക്തി. അഭിവൃദ്ധി പ്രാപിക്കുന്ന ജൈവസമ്പദ്‌വ്യവസ്ഥ, മുള വ്യവസായം, തേയില ഉല്‍പാദനം, പെട്രോളിയം, കായികമേഖല, നൈപുണ്യ വികസനം എന്നിവയ്‌ക്കും പാരിസ്ഥിതിക-സാംസ്‌കാരിക വിനോദസഞ്ചാരത്തിനുമുള്ള വളര്‍ന്നുവരുന്ന കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖല മാറുകയാണ്. ജൈവ ഉല്‍പന്നങ്ങള്‍ക്കു വഴിയൊരുക്കുന്ന മേഖലയാണിത്. ഊര്‍ജത്തിന്റെ ശക്തികേന്ദ്രമായും അവിടം നിലകൊള്ളുന്നു.

വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതില്‍ വടക്കുകിഴക്കന്‍ മേഖലയ്‌ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. ഋഅടഠ എന്നതു ദിശമാത്രമല്ല, മറിച്ച്, കാഴ്ചപ്പാടുകൂടിയാണ്. ഋാുീംലൃ (ശാക്തീകരിക്കല്‍), അര േ(പ്രവര്‍ത്തിക്കല്‍), ടൃേലിഴവേലി (കരുത്തേകല്‍), ഠൃമിളെീൃാ (പരിവര്‍ത്തനം ചെയ്യല്‍) എന്ന കാഴ്ചപ്പാടാണ് വടക്കുകിഴക്കിനെക്കുറിച്ചുള്ള നയരൂപീകരണത്തിന് ആധാരം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ മേഖല കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കും നിക്ഷേപങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു, ഇത് പരിവര്‍ത്തനാത്മക മാറ്റങ്ങള്‍ക്ക് കാരണമായി.

കേന്ദ്ര, വടക്കുകിഴക്കന്‍ മേഖലാ വികസനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ, കേന്ദ്ര വടക്കുകിഴക്കന്‍ മേഖലാ വികസന സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Narendra ModiNortheastern regionfrontline fighter for growth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.