Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ട എന്ന് ഇന്ത്യക്കാര്‍…തുര്‍ക്കിയ്‌ക്ക് 1197 കോടി രൂപയുടെ വരുമാനനഷ്ടം

തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ടെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചതോടെ തുര്‍ക്കിക്ക് ഈ രംഗത്ത് 1197 കോടിയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. "സമ്പന്നരായ ഇന്ത്യക്കാരില്‍ പലരും തുര്‍ക്കിയെ നല്ലൊരു വിവാഹഡെസ്റ്റിനേഷനായി കാണുന്നവരാണ്. പക്ഷെ ഇപ്പോള്‍ അവര്‍ അവിടെപ്പോയി വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് തുര്‍ക്കി ടൂറിസം മേഖലയ്‌ക്ക് ഉണ്ടാകുന്നത്."-

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 08:03 pm IST
in India, World
തുര്‍ക്കിയില്‍ നടന്ന ഒരു ഇന്ത്യന്‍ കുടുംബത്തിന്‍റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയില്‍ നടന്ന ഒരു ഇന്ത്യന്‍ കുടുംബത്തിന്‍റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ടെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചതോടെ തുര്‍ക്കിക്ക് ഈ രംഗത്ത് 1197 കോടിയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. “സമ്പന്നരായ ഇന്ത്യക്കാരില്‍ പലരും തുര്‍ക്കിയെ നല്ലൊരു വിവാഹഡെസ്റ്റിനേഷനായി കാണുന്നവരാണ്. പക്ഷെ ഇപ്പോള്‍ അവര്‍ അവിടെപ്പോയി വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് തുര്‍ക്കി ടൂറിസം മേഖലയ്‌ക്ക് ഉണ്ടാകുന്നത്.”- കെസ്റ്റോണ്‍ ഉത്സവ് എന്ന വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയുടെ സീനിയര്‍ പ്രതിനിധി നിഖില്‍ മഹാജന്‍ പറയുന്നു.

തുര്‍ക്കിയില്‍ പോയി ഇന്ത്യക്കാര്‍ വിവാഹം ചെയ്യുമ്പോള്‍ ലോക്കലായ ഒട്ടേറെ ഇവന്‍റ് മാനേജ് മെന്‍റ് കമ്പനികളും അതുമായി സഹകരിക്കാറുണ്ട്. ഇവര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടാകും.

ഇസ്താംബൂളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം, ബോഡ്രം തീരത്തുള്ള ബുട്ടീക് ഹോട്ടലുകള്‍, അസുലഭമായ പ്രകൃതി ഭംഗി, ചരിത്രമുറങ്ങുന്ന ഇടങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്കാരിക ഉറവിടങ്ങള്‍…ഇതെല്ലാം ചേരുമ്പോള്‍ തുര്‍ക്കിയില്‍ പോയി വിവാഹം കഴിക്കുക എന്നത് ഇന്ത്യയിലെ സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ഫാഷനാണ്. എന്നാല്‍ ഇങ്ങിനെ വിവാഹം കഴിക്കാന്‍ തുര്‍ക്കിക്ക് പോകാനിരുന്നവര്‍ എല്ലാം ടിക്കറ്റ് റദ്ദാക്കിയതായി പറയുന്നു. മാത്രമല്ല,പുതിയ ബുക്കിംഗുകള്‍ വരുന്നില്ല താനും.

2024ല്‍ ഇവിടെ ഇന്ത്യയില്‍ നിന്നുള്ളവരുടെ 50 വിവാഹങ്ങള്‍ നടന്നു. ഓരോ വിവാഹത്തിനുള്ള ഏകദേശം 30 ലക്ഷം ഡോളര്‍ ആണ് ചെലവിടുന്നത്. ചില വിവാഹങ്ങള്‍ക്ക് 80 ലക്ഷം ഡോളര്‍ വരെ ചെലവിട്ടിട്ടുണ്ട്. 500 അതിഥികള്‍ക്ക് മൂന്ന് രാത്രി തങ്ങാനുള്ള പാക്കേജാണ് വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ തുര്‍ക്കിയിലെ ഹോട്ടലുകള്‍ നല്‍കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപും ഡ്രോപും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാണ്. 2024ല്‍ മാത്രം 15 ബില്യണ്‍ ഡോളര്‍ ആണ് വിവാഹ ഇനത്തില്‍ മാത്രം തുര്‍ക്കിക്ക് ഇന്ത്യക്കാരില്‍ നിന്നും ലഭിച്ചത്. ഇത് നഷ്ടമാകും.

Tags: WeddingRecep Tayyip ErdoganErdoganTurkey weddingWeddingdestinationIndianwedding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

India

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.