Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ കേരളം അറിയണം നമാമി ഗംഗയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 09:37 am IST
in Kerala

നദികള്‍ മലിനമാകുന്ന കേരളത്തിന് മുന്നില്‍ നമാമി ഗംഗ പദ്ധതിയുടെ കഥ പറഞ്ഞ് പ്രോജക്ട് ഡയറക്ട് ജനറല്‍ ആയിരുന്ന ജി. അശോക് കുമാര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജലസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗംഗാ ശുചീകരണത്തിനായി മുമ്പ് പല പദ്ധതികള്‍ കൊണ്ട് വന്നെങ്കിലും അതൊന്നും വേണ്ട ഫലം കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന വലിയ പദ്ധതിയാണ് നമാമി ഗംഗ. ഓരോ പട്ടണവും കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത് വിജയമാക്കിയത്.

2014ല്‍ നമാമി ഗംഗ കൗണ്‍സില്‍ രൂപീകരിച്ചു. ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കി. ആയിരം കോടിയുടെ ഫണ്ട് പാസാക്കാനുള്ള അനുമതി ഈ കൗണ്‍സിലിനുണ്ടായിരുന്നു. ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. നദിയെ മലിനമാക്കുന്ന ഏതൊരു പ്രവര്‍ത്തിയെയും തടയാനുള്ള അധികാരവും കൗണ്‍സിലിനുണ്ടായിരുന്നു. ആയിരം പേരടങ്ങുന്ന ടെറിട്ടോറിയല്‍ ആര്‍മിയും ഗംഗാശുചീകരണത്തില്‍ പങ്കെടുത്തു. 2022 ല്‍ പ്രധാനമന്ത്രി ഗംഗയെ അവരല്‍ ഗംഗ (വെള്ളമൊഴുകുന്ന ഗംഗ), നിര്‍മല്‍ ഗംഗ (ശുദ്ധമായ ഗംഗ), ജന്‍ ഗംഗ, ധ്യാന്‍ ഗംഗ എന്ന് പ്രഖ്യാപിച്ചുവെന്ന് ജി. അശോക് കുമാര്‍ പറഞ്ഞു.

2012ലെ കണക്കുപ്രകാരം 671 ഡോള്‍ഫിനുകളാണ് ആകെയുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഗംഗയില്‍ ഡോള്‍ഫിനുകളുടെ എണ്ണം കൂടി വരുന്നു. 2024 ആഗസ്തിലെ കണക്കനുസരിച്ച് ഡോള്‍ഫിനുകളുടെ എണ്ണം 6600 ആയി. ആവാസ വ്യവസ്ഥയ്‌ക്ക് അനുസരിച്ച് നദിയിലെ വെള്ളത്തിന് ഒഴുക്ക് സംഭവിച്ചു. മാലിന്യങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നത് തടയണം. ജനപങ്കാളിത്തത്തോടും ഭരണസംവിധാനത്തിലൂടെയും മാത്രമേ നദികളെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളം നദികളുടെ ശ്മശാനഭൂമിയാകുമോ എന്ന ആശങ്ക തള്ളിക്കളയാനാവില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവും നമസ്‌തെ കിള്ളിയാര്‍ യാത്രയുടെ നായകനുമായ കുമ്മനം രാജശേഖരന്‍. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന നമസ്‌തേ കിള്ളിയാര്‍ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല നദികളുടേയും കൈത്തോടുകള്‍ കൈയേറ്റത്തില്‍ അടഞ്ഞ നിലയിലാണ്. ഇത് ഭാവിയില്‍ നാശം ഉണ്ടാക്കാനാണ് സാധ്യത. വെള്ളപ്പൊക്കത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചിരുന്നത് കൈത്തോടുകളാണ്. ഒരു നദിയില്‍ നിന്ന് മറ്റൊരു നദിയിലേയ്‌ക്ക് വെള്ളം കൈത്തോടുകള്‍ വഴി മാറുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതത്വം ഇന്ന് അന്യമാണ്. മാത്രവുമല്ല വേനല്‍ക്കാലത്ത് പല നദികളും വറ്റിവരളുന്നു. ഇതിന് കാരണം ജലസ്രോതസുകളുടെ നശീകരണമാണ്. മരങ്ങളുടേയും കാവുകളുടേയും നശീകരണം ജലദൗര്‍ലഭ്യത്തിനും വഴിയൊരുക്കുന്നു. ഈ സ്ഥിതി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിയുടെ വരദാനമായ നദികളെ സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

 

Tags: Janmabhumi@50Jan Andolan Jal Andolan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.