Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ പാകിസ്ഥാൻ പ്രേമികളെ വെറുതെ വിടില്ല , വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ പിടിയിലായത് 26 പേർ : ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യം

പ്രധാനമായും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം, ത്രിപുര, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ വിദ്വേഷപ്രചാരകർ. ഇതിലും ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കുന്നത് അസമിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 10:34 am IST
in India

ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് നവമാധ്യമങ്ങളിൽ ചില ആളുകൾ അപകടകരമായ പ്രസ്താവനകൾ നടത്തുകയാണ്. ഇവരിൽ എംഎൽഎമാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, ചില വിദ്യാർത്ഥികൾ എന്നിവരും ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നുണ്ട്. ഇതുവരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് അനുസരിച്ച് ഇവരെല്ലാം സോഷ്യൽ മീഡിയ വഴി ഈ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശങ്ങളും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. അതേസമയം ചിലർ ഇത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് വിളിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമായും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം, ത്രിപുര, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ വിദ്വേഷപ്രചാരകർ. ഇതിലും ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കുന്നത് അസമിലാണ്. എ.ഐ.ഐ.ഡി.യു.എഫ് നേതാവ് അമിനുൾ ഇസ്ലാം ഉൾപ്പെടെ 14 പേർ അസമിൽ പിടിയിലായി. കൂടാതെ മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് 4 പേർ വീതവും, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും അറസ്റ്റിലായി.

ഈ സാഹചര്യത്തിൽ, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ എൻഎസ്എ നിയമപ്രകാരം നടപടിയെടുക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമായി പറഞ്ഞു. എത്ര വലിയ ആളായാലും പ്രശ്നമല്ല എന്നാണ് അദ്ദേഹം പറയുന്നത്. തെറ്റായ പ്രസ്താവനകൾ അനുവദിക്കില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു തരത്തിലുള്ള സാമ്യവുമില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി ശർമ്മ വ്യക്തമായി പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു ദേശവിരുദ്ധ ഘടകത്തെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പഹൽഗാം ആക്രമണത്തിന്റെ അന്വേഷണം കേന്ദ്രസർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. താഴ്‌വരയിലെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ താഴ്‌വരയിൽ സുരക്ഷാ സേന തീവ്രവാദികളെയും അവരുടെ ഒളിത്താവളങ്ങളെയും തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണ്.

Tags: muslimControversyAIUDFNSApahalgam terror attackPahalgamAasam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി
India

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.