Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുഷ്ടമനസ്സ്…പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുറന്ന് ചിരിച്ച് പാക് പ്രധാനമന്ത്രി; കശ്മീരില്‍ തുര്‍ക്കി നല്‍കുന്ന പിന്തുണയെ ശ്ലാഘിച്ചു

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം ബലപ്പെടുന്നു. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന ദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ ആയിരുന്നു. അവിടെ തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 06:42 pm IST
inIndia
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദആക്രമണത്തിന് പിന്നാലെയായിരുന്നു തുറന്ന ചിരിയോടെ പാക് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദആക്രമണത്തിന് പിന്നാലെയായിരുന്നു തുറന്ന ചിരിയോടെ പാക് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇസ്ലാമബാദ്: കശ്മീരിലെ പഹല്‍ഗാമില്‍ ചോരപ്പാടുകള്‍ വീഴ്‌ത്തിയതിന്റെ ചൂടാറും മുന്‍പേ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനൊപ്പം കശ്മീര്‍ വിഷയം ഉയര്‍ത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുഷ്ടമനസ്സുള്ള ഒരു നേതാവിന് മാത്രം ചെയ്യാന്‍ കഴിയുന്ന ക്രൂരതയാണ് ഷെഹ്ബാസ് ഷെരീഫ് ചെയ്തത്.

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി കൂടെയുണ്ടെന്ന പ്രസ്താവന ഇന്ത്യയ്‌ക്കെതിരായ ഭീഷണി

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ള മുസ്ലിംരാഷ്‌ട്രങ്ങള്‍ പാകിസ്ഥാന് പിന്തുണ നല്‍കിയോ എന്ന സംശയം തോന്നിക്കുന്ന തരത്തിലായിരുന്നു ഈ വാര്‍ത്താസമ്മേളനം നടന്ന സമയവും അതില്‍ ഉയര്‍ത്തിയ വിഷയവും. കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യക്കാരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നതിനെ അപലപിക്കുക പോലും ചെയ്യാതിരുന്ന പാക് പ്രധാനമന്ത്രി പക്ഷെ ഗാസയില്‍ ആളുകള്‍ കൊല്ലപ്പെട്ടതില്‍ പാക് പ്രധാനമന്ത്രി കണ്ണീരൊഴുക്കുകയും ചെയ്തു. എന്ന് മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ എര്‍ദോഗാന്‍ നല്‍കുന്ന ഉറച്ച പിന്തുണയെ അഭിനന്ദിക്കാനും ഷെബാസ് ഷെരീഫ് മറന്നില്ല. മാത്രമല്ല, ഇന്ത്യയ്‌ക്ക് നേരെയുള്ള പരോക്ഷമായ ഒരു ഭീഷണി കൂടിയാണ് ഇതിലൂടെ ഷെഹ്ബാസ് ഷെരീഫ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നേര്‍ക്ക് വന്നാല്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ കൂടെയുണ്ട് എന്ന ഭീഷണികൂടിയാണ് പാക് പ്രധാനമന്ത്രി മുഴക്കിയത്. കശ്മീരിലെ പഹല്‍ഗാമില്‍ ഇത്രയും വലിയ തീവ്രവാദ ആക്രമണം നടന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം വാര്‍ത്താസമ്മേളം നടത്താനെത്തുകയും അവിടെ കശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഉയര്‍ത്തിയപ്പോള്‍ ആസ്വദിക്കുകയും ചെയ്ത തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇതിന് പിന്നില്‍ ഒളിച്ചുകളിക്കുകയാണോ എന്ന് സംശയിക്കുന്നു.

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിബ് എര്‍ദോഗാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയ  പാകിസ്ഥാന്‍ പ്രധാനമന്ത്രി തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ എര്‍ദോഗാനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. അപ്പോള്‍ പഹല്‍ഗാമില്‍ ആക്രമണം നടന്നിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ക്രൂരമായ മനസ്സാണ് ഈ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഉറച്ച പിന്തുണ നല്‍കുന്ന തുര്‍ക്കിയെ പാക് പ്രധാനമന്ത്രി അഭിനന്ദിക്കുമ്പോള്‍ പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 പേരെ ദ റെസിസ്റ്റന്‍റ് ഫ്രണ്ട് എന്ന സംഘടനയിലെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. മതം ചോദിച്ച് മുസ്ലിങ്ങളല്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് വധിച്ചത്. മാത്രമല്ല, കശ്മീരിന് പുറത്ത് നിന്നും കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയവരെയോ കശ്മീരില്‍ സ്ഥിരതാമസമാക്കിയ പുറം സംസ്ഥാനക്കാരെയോ ആണ് തീവ്രവാദികള്‍ വധിച്ചത്. അങ്ങിനെ തെരഞ്ഞ് പിടിച്ച് വധിക്കണമെങ്കില്‍ തീവ്രവാദികള്‍ക്ക് പ്രാദേശികമായ പിന്തുണ കിട്ടിക്കാണമെന്നും പറയപ്പെടുന്നു.

പാകിസ്ഥാന്‍ തന്നെ ഏര്‍പ്പെടുത്തിയ തീവ്രവാദികള്‍ കശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കശ്മീരിനായി അന്താരാഷ്‌ട്ര പിന്തുണ തേടുകയായിരുന്നു പാക് പ്രധാനമന്ത്രി എന്ന് വ്യക്തമാവുകയാണ്. കശ്മീരില്‍ ആക്രമണം കഴിഞ്ഞ് അതിന്റെ ചൂടാറും മുന്‍പാണ് പാക് പ്രധാനമന്ത്രി തുര്‍ക്കി പ്രസിഡന്‍റുമായി ചേര്‍ന്ന് അങ്കാരയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഉറച്ച പിന്തുണ നല്‍കിയതിന് തുര്‍ക്കി പ്രസിഡന്‍റിനെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ എന്താണ് ഇതിനര്‍ത്ഥം? ഐഎസ് ഐ എന്ന പാകിസ്ഥാന്റെ രഹസ്യസംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലഷ്കറിന്റെ നിഴലായ സംഘടനയാണ് കശ്മീരില്‍ ആക്രമണം നടത്തി 26 പേരെ വധിച്ചത്. ഇതോടെ മറ്റ് മുസ്ലിം രാഷ്‌ട്രങ്ങള്‍ക്കും കശ്മീരിലെ ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നു.

പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചത് പാകിസ്ഥാന്‍ സേന ഉപയോഗിക്കുന്ന തരം തോക്കുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാക് സൈന്യത്തിന്റെ പരിശീലനം ഈ തീവ്രവാദികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. കശ്മീരില്‍ 26 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ക്രൂരമായ ആക്രമണത്തെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി നല‍്കുന്ന ഉറച്ച പിന്തുണയെ പുകഴ്‌ത്തി സംസാരിക്കണമെങ്കില്‍ ഷെഹ്ബാസ് ഷെരീഫിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.

 

 

Tags: TurkeyJammuKashmirShehbazSharifErdoganPahalgamattackPakPrimeMinister #PakPMPahalgam. #Pahalgamterroristattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.