Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ടബലാത്സംഗക്കേസില്‍ ആദിത്യതാക്കറെയ്‌ക്കെതിരെ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി; കേസ് ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് കേള്‍ക്കും

ആദിത്യതാക്കറെയ്‌ക്കെതിരെ കൂട്ടബലാത്സംഗക്കേസില്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്കും ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി ദിഷ സാലിയന്റെ അച്ഛന്‍. തന്റെ മകള്‍ ദിഷയുടെ കൂട്ടബലാത്സംഗക്കേസില്‍ ആദിത്യ താക്കറെ, നടന്‍മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ്, പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസ് എന്നിവര്‍ പ്രതികളാണെന്നും ഈ പരാതിയില്‍ അച്ഛന്‍ വാദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 10:43 pm IST
inIndia
ദിഷ സാലിയന്‍ (ഇടത്ത്) ആദിത്യ താക്കറെ (വലത്ത്)

ദിഷ സാലിയന്‍ (ഇടത്ത്) ആദിത്യ താക്കറെ (വലത്ത്)

മുംബൈ: ആദിത്യതാക്കറെയ്‌ക്കെതിരെ കൂട്ടബലാത്സംഗക്കേസില്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്കും ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി ദിഷ സാലിയന്റെ അച്ഛന്‍. തന്റെ മകള്‍ ദിഷയുടെ കൂട്ടബലാത്സംഗക്കേസില്‍ ആദിത്യ താക്കറെ, നടന്‍മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ്, പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസ് എന്നിവര്‍ പ്രതികളാണെന്നും ഈ പരാതിയില്‍ അച്ഛന്‍ വാദിക്കുന്നു.

ഇവരുടെ അഭിഭാഷകന്‍ നിലേഷ് ഓജ വഴിയാണ് പരാതി നല്‍കിയത്. ഈ കേസില്‍
ഏപ്രില്‍ 2ന് ബോംബെ ഹൈക്കോടതി വാദം കേട്ട് തുടങ്ങും. സെലിബ്രിറ്റി മാനേജരായി ജോലി ചെയ്യുന്ന ദിഷ സാലിയന്‍ എന്ന പെണ്‍കുട്ടി 2020ല്‍ അവര്‍ താമസിച്ച ഹോട്ടലിന്റെ മുകളില്‍ നിന്നും വീണു മരിച്ചതിന് മുന്‍പ് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ആദിത്യ താക്കറെയും ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നീ രണ്ട് സിനിമാതാരങ്ങളും ഉണ്ടെന്നാണ് ആരോപണം. ഈ കൂട്ടബലാത്സംഗക്കേസില്‍ ചില ദൃക്സാക്ഷികള്‍ ഉണ്ടെന്നും അഭിഭാഷകന്‍ നിലേഷ് ഷാ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടിരുന്നു.

ദിഷ സാലിയന്‍ മരണപ്പെട്ട കേസ് മൂടിവെയ്‌ക്കാന്‍ അന്ന് മഹാരാഷ്‌ട്ര മന്ത്രിയായിരുന്ന ആദിത്യ താക്കറെ തന്റെ അധികാരം ദുരുപയോഗിച്ചുവെന്നും ആരോപണം ഉണ്ട്. ഇതിനായി ആദിത്യ താക്കറെയ്‌ക്ക് വേണ്ടി അന്നത്തെ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ് ഇടപെട്ടിരുന്നുവെന്നും ആരോപണമുണ്ട്. അന്ന് ഒരു വാര്‍ത്തസമ്മേളനം നടത്തിയാണ് പരംബീര്‍ സിങ്ങ് ഈ കേസ് അട്ടിമറിച്ചത്.

 

 

 

 

Tags: BombayHighCourtAdityaThackerayDishaSalianNileshOjhaParambirSingh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാല്‍ കമ്ര ബോംബെ ഹൈക്കോടതിയില്‍; സമന്‍സിന് ഉത്തരം നല്‍കാതെ ഇപ്പോഴും കുനാല്‍ കമ്ര ശിവസേനയെ ഭയന്ന് ഒളിവില്‍

India

ഞങ്ങളുടെ നേതാവിനെ കളിയാക്കി; എന്തായാലും ശിവേസന പ്രവര്‍ത്തകരുടെ പ്രസാദം കാത്തിരുന്നോളാന്‍ കുനാല്‍ കമ്രയ്‌ക്ക് ഭീഷണിയുമായി ഏക്നാഥ് ഷിന്‍ഡേ വിഭാഗം

ഉദ്ധവ് താക്കറെ (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍) ആദിത്യ താക്കറേ (വലത്ത്)
India

കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചതിന് പിന്നില്‍ ഉദ്ധവ് താക്കറെയോ? ലക്ഷ്യം മകനെതിരായ മാധ്യമ ശ്രദ്ധ തിരിച്ചുവിടല്‍?

India

ആര്‍ക്ക് വേണ്ടി ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ചു? കുനാല്‍ കമ്രയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും, ബാങ്ക് രേഖകളും പരിശോധിക്കും

ആദിത്യ താക്കറെ (ഇടത്ത്) ദിവ്യ സാലിയന്‍ (വലത്ത്)
India

ആദിത്യ താക്കറെയ്‌ക്ക് കുരുക്ക് മുറുകുന്നു; ഉദ്ധവ് താക്കറെയുടെ മകനും കൂട്ടരും ദിഷയെ കൂട്ടബലാത്സംഗം ചെയ്തതിന് ദൃക്സാക്ഷി ഉണ്ടെന്ന് അഭിഭാഷകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.