Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മണിപ്പൂരില്‍ ശാശ്വത സമാധാനത്തിനുള്ള പ്രവര്‍ത്തനത്തില്‍: സഹ സര്‍കാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 10:00 am IST
in News

ബെംഗളൂരു: മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രയത്നത്തിലാണെന്ന് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് സംഘം മണിപ്പൂരില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഖില ഭാരതീയ പ്രതിനിധിസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിനിധിസഭ നടക്കുന്ന ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

മെയ്തേയ്, കുക്കി വിഭാഗങ്ങളുടെ നേതൃത്വത്തെ ഒരുമിച്ചുചേര്‍ക്കാനും ചര്‍ച്ചയിലൂടെ പൊതുധാരണ സൃഷ്ടിക്കാനുമാണ് സംഘം ശ്രമിക്കുന്നത്. ഇതിനായി ഇംഫാലിലും ഗുവാഹത്തിയിലും ദല്‍ഹിയിലും ഇതിനകം യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളിലെയും നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്രമങ്ങള്‍ക്കിരകളായി അഭയാര്‍ത്ഥികളായവര്‍ക്കായി ആര്‍എസ്എസ് നേതൃത്വത്തില്‍ നൂറ് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഇരുപത് മാസമായി മണിപ്പൂര്‍ അസ്വസ്ഥമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസവും ശത്രുതയും ഉടലെടുത്തു. വ്യാപകമായ അക്രമസംഭവങ്ങള്‍ മൂലം ജനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതടക്കമുള്ള രാഷ്‌ട്രീയവും ഭരണപരവുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ധാരാളം സമയം ഇനിയുമെടുക്കുമെന്നും മുകുന്ദ ചൂണ്ടിക്കാട്ടി.

സൗഹാര്‍ദ്ദത്തിന്റെയും വിശ്വാസത്തിന്റെയും സ്വാഭാവികമായ അന്തരീക്ഷം ഉയര്‍ന്നുവരണം. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആര്‍എസ്എസും സംഘത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളും. അക്രമത്തിനിരയായ ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും നല്കുന്നതിന് ഈ സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സംഘര്‍ഷത്തിലേര്‍പ്പെടുന്ന സമുദായങ്ങളിലുള്‍പ്പെട്ടവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ക്ഷമിക്കുകയും ഒപ്പം സഹകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. നീണ്ട കാലമെടുക്കുമെന്ന ബോധ്യത്തോടെതന്നെ യോജിപ്പിനായുള്ള ശ്രമങ്ങളെല്ലാം തുടരുകയാണ്, അദ്ദേഹം പറഞ്ഞു.

സാഹോദര്യവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്ന് മണിപ്പൂരിലെ എല്ലാ സമുദായങ്ങളും മാറിനില്‍ക്കണമെന്നതാണ് ആര്‍എസ്എസിന്റെ അഭ്യര്‍ത്ഥന. അവിശ്വാസവും ആശങ്കകളും മുതലെടുത്ത് ദേശീയ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പല ശക്തികളും സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഭാഷ, അതിര്‍ത്തി നിര്‍ണയങ്ങള്‍, തെക്ക്, വടക്ക് എന്ന വിഭാഗീയ വിചാരങ്ങള്‍ തുടങ്ങി ധാരാളം വിഘടന അജണ്ടകള്‍ അവര്‍ മുന്നോട്ടുവയ്‌ക്കുന്നു. പ്രത്യേകിച്ച് ഭാരതത്തിന്റെ തെക്കുഭാഗത്തെ സംസ്ഥാനങ്ങളില്‍ ഇതിനുള്ള ശ്രമം പ്രകടമാണ്.

ഡീലിമിറ്റേഷന്‍ സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംഘത്തിന് കൂടുതലായൊന്നും പറയാനില്ല. ഇത് സംബന്ധിച്ച് രൂപയുടെ ചിഹ്നം നീക്കുന്നതും ഭാഷാവിവാദങ്ങളുയര്‍ത്തുന്നതുമടക്കം ദക്ഷിണ സംസ്ഥാനങ്ങളിലുയരുന്ന പ്രശ്നങ്ങള്‍ പലതും രാഷ്‌ട്രീയ പ്രേരിതമാണ്. സംഘം നീതിക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും യോജിപ്പോടെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുകുന്ദ കൂട്ടിച്ചേര്‍ത്തു.

 

Tags: RSSSpecialMANIPUR ISSUESAHA SARKARYAVAHC.R. Mukunda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.