Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂർ അക്രമം : ഔറംഗസേബ് വിവാദത്തിനുശേഷം കലാപം നടത്തി മതമൗലിക വാദികൾ , കല്ലേറും തീവെയ്‌പ്പും വ്യാപകം ; കർശന നടപടിയെന്ന് ഫഡ്‌നാവിസ്

നാഗ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു റിപ്പോർട്ടുകളുണ്ട്. ഹൻസ്പുരി പ്രദേശത്തെ കടകളിൽ അതിക്രമിച്ചു കയറിയ കലാപകാരികൾ അവ നശിപ്പിച്ചു. കൂടാതെ കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ട്. ഇതിനു പുറമെ കലാപകാരികൾ ആളുകളുടെ വീടുകളും ആശുപത്രികളും വെറുതെ വിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 08:29 am IST
in India

മുംബൈ : അടുത്തിടെ പുറത്തിയ ഛാവ എന്ന ചിത്രത്തിന് ശേഷം മഹാരാഷ്‌ട്രയിലെ അന്തരീക്ഷം ആകമാനം മാറിയ നിലയിലാണ്. ആളുകൾ യഥാർത്ഥ ചരിത്രം അറിഞ്ഞപ്പോൾ മുതൽ മുഗൾ ആക്രമണകാരിയായ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടയിൽ തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ മുസ്ലീം മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടു.

ആയിരത്തിലധികം മത മൗലികവാദികൾ വലിയ തോതിൽ കല്ലെറിയലും, തീവെയ്‌പ്പും, നശീകരണ പ്രവർത്തനങ്ങളും നഗരത്തിൽ നടത്തി. ഇതേ തുടർന്ന് നാഗ്പൂരിലുടനീളം ബിഎൻഎസ്എസ് സെക്ഷൻ 163 ഭരണകൂടം ചുമത്തിയിട്ടുണ്ട്. അതേ സമയം നാഗ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ചിറ്റ്നിസ് പാർക്ക് പ്രദേശത്താണ് ആദ്യ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് മതമൗലികവാദികൾ പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു. ഇതിൽ 6 പേർക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷം മതമൗലികവാദികളുടെ ഈ ജനക്കൂട്ടം കോട്‌വാലിയിലും ഗണേഷ്‌പേട്ടിലും എത്തി അക്രമണങ്ങൾ അഴിച്ചു വിട്ടു.

ആയിരത്തിലധികം മൗലികവാദികൾ വലിയ തോതിലുള്ള കല്ലെറിയൽ, നശീകരണ പ്രവർത്തനങ്ങൾ, തീവയ്‌പ്പ് എന്നിവ നടത്തിയതായും റിപ്പോർട്ട് ഉണ്ട്. രാത്രി 8 നും 8.30 നും ഇടയിൽ അക്രമികൾ വലിയ തോതിൽ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും നാഗ്പൂർ പോലീസ് കമ്മീഷണർ പറഞ്ഞു. ഹൻസ്പുരി പ്രദേശത്തെ കടകളിൽ അതിക്രമിച്ചു കയറിയ കലാപകാരികൾ അവ നശിപ്പിച്ചു.

കൂടാതെ കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ട്. ഇതിനു പുറമെ കലാപകാരികൾ ആളുകളുടെ വീടുകളും ആശുപത്രികളും വെറുതെ വിട്ടില്ല. അതേസമയം, സ്ഥിതിഗതികൾ കണക്കിലെടുത്ത്, കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാര, യശോധരനഗർ, കപിൽനഗർ എന്നിവയുൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവത്തിൽ സമാധാനവും ഐക്യവും നിലനിർത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ താൻ വ്യക്തിപരമായി ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ കർശന നടപടികളും സ്വീകരിക്കാൻ പോലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സമാധാനം കൈവിടല്ലന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: policemaharashtramuslimDevendra FadnavisChava movieNagpur violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.