Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിൽ ബീഫ് എന്ന പേരിൽ മുസ്ലീങ്ങൾക്ക് നൽകിയിരുന്നത് കുതിരയിറച്ചി : ആറ് മാസം കഴിച്ചിട്ടും രുചിയറിയാതെ ഉപഭോക്താക്കൾ : സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

സംസ്ഥാനത്ത് ബീഫ് നിരോധനം ഉണ്ടായിരുന്നിട്ടും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ പ്രത്യേകിച്ച് ബ്രഹ്മപുത്ര നദിയുടെ ദ്വീപുകളിലെയും തീരങ്ങളിലെയും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇപ്പോഴും ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 10:25 am IST
inIndia

അസം: അസമിലെ ബാർപേട്ടയിലെ റസ്റ്റോറന്റുകളിൽ ബീഫ് എന്ന പേരിൽ മുസ്ലീങ്ങൾക്ക് നൽകിയത് കുതിരയിറച്ചി. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാർ മൂന്ന് പേരെ പിടികൂടുകയും കശാപ്പിനായി കൊണ്ടുവന്ന ആറ് കുതിരകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച അസമിലെ ബാർപേട്ട ജില്ലയിലെ ബാഗ്മാര പ്രദേശത്താണ് സംഭവം. ചിലർ ബീഫിന്റെ പേരിൽ കുതിരയിറച്ചി വിറ്റതായി ആരോപിച്ച് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മാർക്കറ്റിൽ തടിച്ചുകൂടിയ ഒരു വലിയ വിഭാഗം മുസ്ലീങ്ങൾ മൂന്ന് പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കശാപ്പിനായി കൊണ്ടുവന്ന ആറ് കുതിരകളെയും അവർ രക്ഷപ്പെടുത്തി.

അസം സർക്കാർ ബീഫ് വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് ബീഫ് ക്ഷാമമുണ്ട്. മാത്രമല്ല അടുത്തിടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ സർക്കാർ ബീഫ് കഴിക്കുന്നത് നിരോധിച്ചു. എന്നാൽ നിരോധനം ഉണ്ടായിരുന്നിട്ടും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ പ്രത്യേകിച്ച് ബ്രഹ്മപുത്ര നദിയുടെ ദ്വീപുകളിലെയും തീരങ്ങളിലെയും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇപ്പോഴും ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പുന്നുണ്ട്.

ഇതിനിടയിൽ ബാഗ്മാരയിലെ ചില മുസ്ലീങ്ങൾ ഭക്ഷണശാലകളിൽ തങ്ങൾ കഴിക്കുന്ന മാംസം ബീഫ് അല്ലെന്ന് സംശയിച്ചു. തുടർന്ന് വെള്ളിയാഴ്ച പ്രദേശത്തേക്ക് കൊണ്ടുവന്ന ആറ് കുതിരകളെ അവർ കണ്ടു. പ്രദേശത്ത് കുതിരകളെ ഉപയോഗിക്കുന്നില്ലാത്തതിനാൽ അവയെ കശാപ്പിനായി കൊണ്ടുവന്നതാണെന്ന് അവർ സംശയിച്ചു.

തുടർന്ന് മൃഗങ്ങളുമായി പോയ വാഹനം തടഞ്ഞുനിർത്തി. പിന്നീട് ആളുകൾ പിടികൂടിയ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലുകാർ കുതിരയിറച്ചിയും ബീഫും കലർത്തിയിരുന്നുവെന്നും കഴിഞ്ഞ ആറ് മാസമായി പ്രദേശത്തെ ഭക്ഷണശാലകൾ ഈ മിശ്രിത മാംസം മുസ്ലീം ഉപഭോക്താക്കൾക്ക് വിൽക്കുന്നുണ്ടെന്നും കണ്ടെത്തി. കാട്ടിൽ രഹസ്യമായി കുതിരകളെ അറുക്കാറുണ്ടെന്നും ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും മാംസം വിതരണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.

റമദാൻ മാസത്തിൽ ഇഫ്താർ പാർട്ടികൾക്ക് ബീഫ് ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ, ഈ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനാണ് കുതിരകളെ കൊണ്ടുവന്നതെന്നും മുസ്ലീങ്ങൾ പറയുന്നു. സമീപകാലത്ത് വനത്തിനടുത്തുള്ള വയലുകളിൽ കുതിരകളുടെ മാംസാവശിഷ്ട ഭാഗങ്ങൾ കണ്ടതായും ബാഗ്മാരയിലേക്ക് കൊണ്ടുവരുന്ന കുതിരകളെ അറുത്ത് വിൽക്കുന്നുണ്ടെന്ന് നിഗമനത്തിലെത്തിയതായും മുസ്ലീങ്ങൾ പറയുന്നു.

Tags: hosrseMeatmuslimAssamBeef Ban
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.