Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇൻഡി മുന്നണിയെന്ന് നോക്കിയില്ല, ഉദ്ധവ് താക്കറെ സമ്മതിച്ചു, അബു അസ്മി പറഞ്ഞത് തെറ്റ്: എസ്പി നേതാവിനെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യണമെന്നും താക്കറെ 

ഔറംഗസേബിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മിയെ ബുധനാഴ്ച നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ മുഴുവൻ സമയത്തേക്കും മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ സസ്‌പെൻഡ് ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 10:40 am IST
in India

മുംബൈ : സമാജ്‌വാദി പാർട്ടിയുടെ മഹാരാഷ്‌ട്ര എംഎൽഎ അബു ആസ്മിയെ ബജറ്റ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ പിന്തുണച്ചു. അബു അസ്മിയുടെ സസ്‌പെൻഷൻ സ്ഥിരമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“ അബു അസ്മിയെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യണം. ബജറ്റ് സമ്മേളനത്തിന് വേണ്ടി മാത്രമല്ല, സസ്‌പെൻഷൻ സ്ഥിരമായിരിക്കണം,”- താക്കറെ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനു പുറമെ അബു ആസ്മിയുടെ സസ്‌പെൻഷനെക്കുറിച്ച് പ്രസ്താവന നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ എക്സിലെ പോസ്റ്റിനോടും ശിവസേന (യുബിടി) മേധാവി പ്രതികരിച്ചു. “അദ്ദേഹത്തിന് വേണമെങ്കിൽ എതിർക്കാം. മുഴുവൻ മഹാരാഷ്‌ട്രയും അബു അസ്മിക്കെതിരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, അബുവിനെ യുപിയിൽ നിന്ന് മത്സരിപ്പിക്കണം. അദ്ദേഹത്തിന് സത്യം അറിയില്ല.”- ഉദ്ധവ് താക്കറെ പറഞ്ഞു.

മുഗൾ ചക്രവർത്തി ഔറംഗസേബിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസ്മിയെ ബുധനാഴ്ച നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ മുഴുവൻ സമയത്തേക്കും മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമെ അസ്മിയുടെ പരാമർശങ്ങൾക്കെതിരെ മഹാരാഷ്‌ട്ര നിയമസഭയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

അസ്മിയുടെ ആക്ഷേപകരമായ പ്രസ്താവന സഭയുടെ അന്തസ്സിനെ വ്രണപ്പെടുത്തിയെന്നും, ഈ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം സ്പീക്കർ പാസാക്കിയെന്നും മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ സഭയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഔറംഗസേബ് ഒരു ക്രൂരനായ ഭരണാധികാരി അല്ലെന്നും നിരവധി ക്ഷേത്രങ്ങൾ പണിതുഎന്നും അസ്മി പറഞ്ഞത്. മുഗൾ ചക്രവർത്തിയും ഛത്രപതി സംഭാജി മഹാരാജും തമ്മിലുള്ള പോരാട്ടം സംസ്ഥാന ഭരണത്തിനുവേണ്ടിയാണെന്നും ഹിന്ദു-മുസ്ലീം വിഷയമല്ലെന്നും അസ്മി ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിന്നീട് വിവാദമാകുകയും നിരവധി രാഷ്‌ട്രീയ പ്രമുഖർ അദ്ദേഹത്തിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

പിന്നീട് അബു അസ്മി ക്ഷമാപണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തന്റെ പ്രസ്താവന പിൻവലിക്കാനും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കാനും തയ്യാറാണെന്നും അബു ആസ്മി പറഞ്ഞിരുന്നു.

കൂടാതെ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചോ, സംഭാജി മഹാരാജിനെക്കുറിച്ചോ ഞാൻ ഒരു അപകീർത്തികരമായ പരാമർശവും നടത്തിയിട്ടില്ലെന്നും എന്റെ പ്രസ്താവന ആർക്കെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ വാക്കുകൾ പിൻവലിക്കുന്നുവെന്നും അസ്മി തന്റെ എക്സിലെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.

Tags: Abu Azmiudhav ThakremaharashtraSamajwadi PartyAkhilesh Yadavutharpradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.