Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എന്തുകൊണ്ട് മകന് ആഡംബര വിവാഹം? മറുപടി നല്‍കി നിത അംബാനി

എന്തുകൊണ്ടാണ് തന്റെ രണ്ടാമത്ത മകന്‍ അനന്ത് അംബാനിയുടെ രാധികമെര്‍ച്ചന്‍റുമായുള്ള വിവാഹം ഇത്രയ്‌ക്ക് ആഡംബരത്തോടെ നടത്തിയത് എന്ന വിമര്‍ശനത്തിന് മറുപടിയുമായി റിലയന്‍സ് തലപ്പത്തുള്ള നിതാ അബാനി. സ്വന്തം മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന് ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും. അത് തന്നെയാണ് താനും ചെയ്തതെന്നും നിത അംബാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 11:08 pm IST
in Business
നിതാ അംബാനി-മുകേഷ് അംബാനി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനന്ത് അംബാനി നവവധു രാധികാ മെര്‍ച്ചെന്‍റിന്‍റെ കൈപിടിച്ച് വിവാഹവേദിയില്‍ (വലത്ത്)

നിതാ അംബാനി-മുകേഷ് അംബാനി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനന്ത് അംബാനി നവവധു രാധികാ മെര്‍ച്ചെന്‍റിന്‍റെ കൈപിടിച്ച് വിവാഹവേദിയില്‍ (വലത്ത്)

മുംബൈ: എന്തുകൊണ്ടാണ് തന്റെ രണ്ടാമത്ത മകന്‍ അനന്ത് അംബാനിയുടെ രാധികമെര്‍ച്ചന്‍റുമായുള്ള വിവാഹം ഇത്രയ്‌ക്ക് ആഡംബരത്തോടെ നടത്തിയത് എന്ന വിമര്‍ശനത്തിന് മറുപടിയുമായി റിലയന്‍സ് തലപ്പത്തുള്ള നിതാ അബാനി. സ്വന്തം മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന് ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും. അത് തന്നെയാണ് താനും ചെയ്തതെന്നും നിത അംബാനി.

ലോകത്തെ മുന്‍നിരസമ്പന്നരില്‍ ഒരാളായ അദാനി തന്റെ രണ്ടാമത്തെ മകന്റെ വിവാഹം വലിയ ആഘോഷങ്ങളില്ലാതെയും സാമൂഹ്യസേവനത്തിനായി കോടികള്‍ സംഭാവനനല്‍കിയും നടത്തിയതോടെയാണ് അംബാനിയുടെ മകന്റെ വിവാഹത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനും ഉയര്‍ന്നത്. “പക്ഷെ താന്‍ തന്റെ മകന്റെ വിവാഹം ആഡംബര ആഘോഷമാക്കി മാറ്റുമ്പോഴും മെയ് ഡ് ഇന്‍ ഇന്ത്യ എന്ന ബ്രാന്‍റ് പുറത്തുകൊണ്ടുവരാനും ശ്രമിച്ചു. ആ വിവാഹത്തിന് ഇന്ത്യന്‍ പാരമ്പര്യവും ഇന്ത്യന്‍ പൈതൃകവും ഇന്ത്യന്‍ സംസ്കാരവും പുറത്ത് കാണിക്കാന്‍ പരമാവധി ശ്രമിച്ചു.”- നിത അംബാനി പറഞ്ഞു.

ഈ വിവാഹത്തില്‍ തന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പര്‍ശിച്ചത് എന്താണെന്ന ചോദ്യത്തിനും നിത അംബാനി മറുപടി പറഞ്ഞു. “മകന്‍ അനന്ത് അംബാനിയ്‌ക്ക് വണ്ണക്കൂടുതല്‍ എന്ന അസുഖമുണ്ടായിരുന്നു. ചെറുപ്പത്തില്‍ ആസ്തമ ഉണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു വണ്ണം വെയ്‌ക്കാന്‍ തുടങ്ങിയത്. പക്ഷെ വിവാഹവേദിയിലേക്ക് അവന്‍ വരനായി കയറുന്നതിന് മുന്‍പ് എന്നോട് ഒരു വാചകം പറഞ്ഞു. അമ്മേ, ശാരീരികമായി കാണുന്ന ഈ ആളല്ല യഥാര്‍ത്ഥ ഞാന്‍. എന്റെ ഹൃദയമാണ് യഥാര്‍ത്ഥ ഞാന്‍. പിന്നെ അവര്‍ അവന്റെ ജീവിതപങ്കാളിയുടെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് പോകുന്നത് ഞാന്‍ കണ്ടു. അതായിരുന്നു എന്റെ ഏറ്റവുമധികം സ്പര്‍ശിച്ച മകന്റെ വിവാഹാഘോഷത്തിലെ നിമിഷം.”- നിത അംബാനി പറയുന്നു.

Tags: MARRIAGELatest infoNitaAmbaniAnantAmbaniRadhikaMerchantLuxurymarriageGautamAdanisonmarriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.