Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളത്തിന് മോദി വിരോധം…30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞത്തിന് അനുമതി കൊടുത്തത് മോദി; ഇനി മുനമ്പം പരിഹരിക്കാനും മോദിയ്‌ക്കേ കഴിയൂ’

"ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച വിഴിഞ്ഞം പദ്ധതിയ്‌ക്ക് മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് അനുമതി കിട്ടിയില്ല. കഴിഞ്ഞ 30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞം പദ്ധതിയ്‌ക്ക് അനുമതി കൊടുത്തത് മോദിയാണ്.കേരളത്തിന് മോദിയോട് വിരോധമാണ്". - കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 11:00 pm IST
in Kerala

തിരുവനന്തപുരം:”ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച വിഴിഞ്ഞം പദ്ധതിയ്‌ക്ക് മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് അനുമതി കിട്ടിയില്ല. കഴിഞ്ഞ 30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞം പദ്ധതിയ്‌ക്ക് അനുമതി കൊടുത്തത് മോദിയാണ്.കേരളത്തിന് മോദിയോട് വിരോധമാണ്”. – കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

“അതുപോലെ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മോദിയാണ് എല്ലാം ചെയ്തത്. പക്ഷെ ഇത് മറച്ചുവെയ്‌ക്കാനാണ് കേരളത്തിലെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. റേഷന്‍ മുഴുവന്‍ കേരളത്തിന് കൊടുക്കുന്നത് മോദിയാണ്. ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ 100 കണക്കിന് കോടിയാണ് മോദി കേരളത്തിന് കൊടുക്കുന്നത്. പല പുതിയ സ്കൂള്‍ കെട്ടിടങ്ങളും ഉയരുന്നത് ഈ ഫണ്ട് കൊണ്ടാണ്. – ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

“ബംഗാളിലും തൃപുരയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകര്‍ന്നതോടെ കോണ്‍ഗ്രസ് അടിയോടെ ഒഴുകിപ്പോയി.
കാപട്യത്തെ കാപട്യം കൊണ്ട് നേരിടുകയാണ്. കേരളത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇല്ലാതായാല്‍ കോണ്‍ഗ്രസ് വേരെടെ പിഴുതുപോകുമെന്ന ഭയം കോണ്‍ഗ്രസുകാര്‍ക്ക് ഉള്ളില്‍ ഉണ്ട്. “- ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.
അടിസ്ഥാനമേഖലയില്‍ മോദി ചെയ്തതല്ലാതെ ഒന്നും കേരളത്തില്‍ ഇല്ല. ഏതാനും ഹൈവേ പണിതപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളം ന്യൂയോര്‍ക്ക് പോലെയായി എന്നാണ്. ഇതിനൊക്കെ പണം കൊടുക്കുന്നത് മോദിയാണ്. ഇനി എച്ച് 66 ഉള്‍പ്പെടെയുള്ളഹൈവേകള്‍ പൂര്‍ത്തിയായാല്‍ കേരളത്തിലെ യാത്ര പുറം നാടുകളിലേത് പോലെയാണ്. ഇതിനുള്ള പണവും മോദി നല്‍കുന്നത്.

മോദി കൊടുക്കുന്നതല്ലാതെ ഏതെങ്കിലും ഒരു പദ്ധതി പറയട്ടെ. ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം വരെയും കേന്ദ്രത്തില്‍ നിന്ന് കടം കിട്ടണം. ബജറ്റ് വന്നാല് നമ്മുടെ കേരളത്തിലെ വ്യവസായം മുഴുവന്‍ പൂട്ടിയത് സിഐടിയു ആണ്. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നമ്മുടെ കോളെജ് വിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ടിരിക്കുകയല്ലേ. കണ്ടില്ലേ വയനാട്ടില്‍ റാഗിങ്ങില്‍ കുട്ടി മരിച്ചത്. . ഞങ്ങള്‍ കേരളത്തെ തകര്‍ത്തു എന്ന് കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേന്ദ്ര ഫിനാന്‍സ് കമ്മീഷനോട് പറയട്ടെ. കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മോദി കാരണമാണ്.- ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

“എല്ലായിടത്തും ഓടിയെത്തുന്നു മോദി. പുറ്റിങ്ങല്‍ അപകടമുണ്ടായപ്പോള്‍ അവിടെ മോദി എത്തി. വയനാട്ടില്‍ എത്തി. എന്തുകൊണ്ടാ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്? സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കാപട്യം ജനങ്ങള്‍ക്ക് മടുത്തു. കേരളത്തില്‍ വൈകാതെ കൂടുതല്‍ “- ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
മുനമ്പത്തെ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ഒരാള്‍ക്കേ കഴിയൂ. മോദിക്ക്. അദ്ദേഹം വഖഫ് ബില്‍ പാസാക്കിയാല്‍ മുനമ്പത്തെ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കും. മോദി ഒന്നും വെറുതെ പറയില്ല. മുനമ്പത്തിന്റെ മാനസികാവസ്ഥയുള്ളകേരളത്തെ രക്ഷിക്കാന്‍ മോദിക്കേ കഴിയൂ.- ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

 

Tags: modimunambamWayanadlandslideWakfbillGeorgeKurienKeraladevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

India

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.