Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർണാടകയിൽ പശുക്കളോടുള്ള ക്രൂരത തുരുന്നു; പ്രതിഷേധവുമായി ബിജെപി, കോൺഗ്രസ് സർക്കാർ നിഷ്ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 02:41 pm IST
in India

ന്യൂദൽഹി: കർണാടകയിൽ പശുക്കളോട് വീണ്ടും വലിയ ക്രൂരത കാട്ടിയ സംഭവം റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് മുഴുവൻ കോൺഗ്രസ് സർക്കാരിന്റെ നിലപാടിനെതിരെ പ്രചരണം തുടങ്ങി.

കർണാടകയിലെ സൽകോഡ് ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലെ സൽകോട് ഗ്രാമത്തിൽ ഗർഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന ശേഷം കാലുകൾ മുറിച്ചു മാറ്റി ഗർഭസ്ഥ ശിശുവിനെ വികൃതമാക്കിയതായാണ് പരാതി. ബംഗളൂരുവിൽ മൂന്നു പശുക്കളുടെ അകിടുകൾ അറുത്തെടുത്തതിനും മൈസൂരുവിലെ നഞ്ചൻ കോടിൽ പശുവിന്റെ വാൽ വെട്ടിയതിനും തൊട്ടുപിന്നാലെയാണ് ഈ ക്രൂരമായതും മനുഷ്യ മന:സാക്ഷിയെ ഞ്ഞെട്ടിച്ചതുമായ സംഭവം നടന്നത്.

ജനുവരി 18 നും 19 നും ഇടയിലാണ് ഗ്രാമത്തിന് പുറത്ത് പുല്ല് മേയുന്നതിനിടെ പശുവിനെ കൊന്നുവെന്ന് ഉടമ കൃഷ്ണ ആചാരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൃഷ്ണ ആചാരി തന്റെ പശുവിനെ അന്വേഷിച്ച് ചെന്നപ്പോൾ അതിന്റെ തലയും കാലുകളും അറുത്ത് മാറ്റിയ നിലയിലും ഭ്രൂണം വികൃതമാക്കിയ നിലയിലും കണ്ടെത്തുകയായിരുന്നു.

10 വർഷമായി തന്റെ കുടുംബത്തിന്റെ സ്വന്തമായ പശുവിനെയാണ് ഇങ്ങനെ ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം അജ്ഞാതരായ ആളുകൾക്ക് എതിരെ പോലീസ് കേസെടുത്തു. പശുവിനെ കൊന്നത് ഇറച്ചിക്ക് വേണ്ടിയാണോ അതോ വർഗീയ പ്രശ്നം ഉണ്ടാക്കാനോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

പശുവിനോടുള്ള ഈ ക്രൂരത പ്രദേശവാസികളെ ശരിക്കും ഞെട്ടിക്കുകയും ഭയചികിതരാക്കുകയും ചെയ്തു. അക്രമികളെ ഉടൻ പിടികൂടണമെന്ന് ബിജെപി എംഎൽഎ ദിനകർ ഷെട്ടി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയും മറ്റ് നേതാക്കളും പശുക്കൾക്കെതിരായി തുടരുന്ന ആക്രമണങ്ങളെ അപലപിക്കുകയും അക്രമികളോട് സിദ്ധരാമയ്യ സർക്കാരിന്റെ മൃദുവായ നടപടികളിൽ ആരോപണമുന്നയിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും ഇങ്ങനെ അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞ് ശക്തമായി നടപടിയെടുക്കാൻ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. നമുക്ക് ഇതിനൊരു ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 11ന് രാത്രി ബംഗളൂരുവിലെ ചാമരാജ് പേട്ടയിൽ മൂന്ന് പശുക്കളുടെ അകിടുകൾ അറുത്തെടുത്ത നിലയിൽ കണ്ടെത്തിയിരുന്നു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഷെയ്ഖ് നസ്രു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള പൊലീസ് ശ്രമത്തിനെതിരെ നാട്ടുകാർ ശക്തമായി രംഗത്തെത്തിയിരുന്നു. കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത്തരം അക്രമങ്ങൾ തുടർച്ചയാകുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Tags: KarnatakaCruelty against cows3rd case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.