Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ നിശ്ചയദാര്‍ഢ്യത്തില്‍ തരിപ്പണമായി ഇസ്ലാമിക ഭീകരവാദം; ആദ്യമായി ഇറാന്‍ പോലും ഭീതിയാല്‍ വിറയ്‌ക്കുന്നു

ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 11:52 pm IST
in World

ജെറുസലെം :ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ഇറാനായിരുന്നു പശ്ചിമേഷ്യയിലെ വിവിധരാജ്യങ്ങളിലെ ഭീകരവാദസംഘടനകളെ ചെല്ലും ചെലവും നല്‍കി നിലനിര്‍ത്തിയിരുന്നത്. പക്ഷെ പുറമേയ്‌ക്ക് ഇറാന്‍ ഒരു ആത്മീയ പരിവേഷം ചാര്‍ത്തി ലോകത്തെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ പോപ്പുുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് ഉള്‍പ്പെടെയുള്ള 67 സായുധഗ്രൂപ്പുകള്‍ തുടങ്ങി എല്ലാവരെയും ആയുധവും പണവും നല്‍കി വളര്‍ത്തിയത് ഇറാനായിരുന്നു. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇറാന്‍ ഈ ഭീകരഗ്രൂപ്പുകളെ മുഴുവന്‍ ആവശ്യംപോലെ ഉപയോഗിച്ചു.

ഹെസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോഴാണ് ഇറാന്‍ യുദ്ധത്തില്‍ ഇടപെട്ടത്. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലുകള്‍ അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അവിടുന്നങ്ങോട്ട് ചരിത്രം മാറി മറിയുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി കൂട്ടികളെയും സ്ത്രീകളെയും കൊല്ലുകയും മാനം കളയുകയും ചെയ്ത ഇസ്ലാമിക ഭീകരതയോട് മാപ്പില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ തുടര്‍ന്നു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെ ഭീകരനേതാക്കളായ യാഹ്യ സിന്‍വാര്‍, ഇബ്രാഹിം അകില്‍, ഹാസന്‍ നസ്റുള്ള, ഫൗദ് ഷുകുര്‍, ഹമാസിന്റെ ഇസ്മായില്‍ ഹാനിയെ എന്നിവര്‍ കൊല്ലപ്പെട്ടു.ഇസ്മായില്‍ ഹാനിയയെ ഇറാനില്‍ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. ചില ഭീകരര്‍ ഇറാനകത്ത് ബലപ്പെടുത്തിയ ബങ്കറുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. ഇത് പലതും സാധ്യമാക്കിയത് ഇസ്രയേലിന്റെ ഇന്‍റലിജന്‍സ് മിടുക്കും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണവുമായിരുന്നു.

പിന്നാലെ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്തു. അവര്‍ക്ക് ആയുധങ്ങള്‍ ഒഴുക്കിയിരുന്ന സിറിയയെയും വീഴ്‌ത്തി. സിറിയയിലെ ആയുധശേഖരം മുഴുവന്‍ ചെറിയ അണുബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. ഇനി തലയുയര്‍ത്തിയാല്‍ തകര്‍ക്കും എന്ന രീതിയിലുള്ള ഇസ്രയേലിന്റെ നില്‍പിന് മുന്നില്‍ വിറകൊള്ളുകയാണ് ഇറാനും അവിടുത്തെ ആത്മീയ നേതാവായ ആയത്തൊള്ള ഖമനേയും.

ദശകങ്ങളായുള്ള ഖമനേയ് ഭരണം ഏത് നിമിഷവും അടിപതറാവുന്ന സ്ഥിതിയിലാണ്. ഇതോടെ നിലനില്‍പിന് വേണ്ടി മതത്തിന്റെ പേരിലുള്ള കടുംപിടുത്തങ്ങള്‍ ഒന്നൊന്നായി മാറ്റിവെച്ച് അടുത്ത യുഎസ് പ്രസിഡന്‍റായിചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തൃപ്തിപ്പെടുത്താല്‍ തീവ്ര ഇസ്ലാമിക കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കുന്ന മറ്റൊരു ആയത്തൊള്ള ഖമനേയിയെ ലോകം കാണുകയാണ്. ഇസ്രയേല്‍ ഹമാസിനെ ആക്രമിച്ച ശേഷം ലെബനനില്‍ ഹെസ്ബുള്ളയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇസ്രയേലിന്റെ വെല്ലുവിളിച്ചിരുന്ന കോപാകുലനായ ആയത്തൊള്ള ഖമനേയിയെ കാണാനേയില്ല. ഇപ്പോള്‍ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിക്കുന്നു, ജനങ്ങള്‍ക്ക് വാട് സാപും ഗുഗിള്‍ പ്ലേസ്റ്റേറും ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും മൃഗീയമായി അടിച്ചമര്‍ത്തിയിരുന്ന ഇറാന് പകരം പുതിയൊരു ലിബറല്‍ ഇറാന്‍ ഉയര്‍ന്നുവരുന്നു. എല്ലാ സാധ്യമാക്കുന്നത് ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് മാപ്പില്ലെന്ന രീതിയിലുള്ള ആ കരുത്തുറ്റ നില്‍പാണ്.

 

Tags: terrorismIsraelWestAsiaIslamicterrorismAyatollahKhamanei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

News

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

ലോ അക്കാദമിയുടെ ഭൂമി കൈയേറ്റം ഉടന്‍ ഹിയറിങ്: ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിന്

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.