Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ഗോപാലകൃഷ്ണൻ ഐഎഎസിൻറെ കള്ളക്കളികൾ പുറത്ത്; ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും അത് മറച്ചുവച്ചു, കത്തുകൾ വ്യാജമായി സൃഷ്ടിച്ചു

മെയ്‌ മാസത്തിൽ തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സർക്കാർ രേഖയുണ്ട്‌. ജൂൺ ,ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകൾ കിട്ടിയില്ല എന്ന് രണ്ട്‌ കത്തുകൾ നൽകി. അവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജയതിലക്‌ പ്രശാന്തിനെതിരെ റിപ്പോർട്ട്‌ ഉണ്ടാക്കുന്നത്‌. ജയതിലകിന്റെനിർദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണൻ ഈ കത്തുകൾ വ്യാജമായി സൃഷ്ടിച്ച് നൽകിയതെന്നാണ്‌ വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 01:10 pm IST
inKerala

തിരുവനന്തപുരം: എസ്.സി, എസ്.ടി വകുപ്പിന് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും, അത് മറച്ചുവെച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാജ പരാതി നൽകി ഗോപാലകൃഷ്ണൻ ഐഎഎസ്. മെയ്‌ മാസത്തിൽ തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സർക്കാർ രേഖയുണ്ട്‌. ജൂൺ ,ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകൾ കിട്ടിയില്ല എന്ന് രണ്ട്‌ കത്തുകൾ നൽകി. അവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ജയതിലക്‌ പ്രശാന്തിനെതിരെ റിപ്പോർട്ട്‌ ഉണ്ടാക്കുന്നത്‌. എന്നാൽ ഈ-ഓഫീസ്‌ രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്‌ ഈ രണ്ട്‌ കത്തുകളും പഴയ ഡേറ്റിൽ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ്‌. വ്യാജ ഡേറ്റിലെ കത്തുകൾ സൃഷ്ടിച്ചത്‌ ഓഗസ്റ്റ് മാസത്തിൽ. അതും ജയതിലകിന്റെ ഓഫീസിൽ വച്ച്‌ തന്നെ.

എസ്.സി, എസ്.ടി വകുപ്പ് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ മുൻ ചുമതലക്കാരൻ തനിക്ക് നൽകിയില്ല എന്നായിരുന്നു കെ.ഗോപാലകൃഷ്ണൻ ഐഎഎസിൻറെ പരാതി. പരാതിയിലെ ഡേറ്റ്‌ 2024 ജൂലൈ മാസം മൂന്ന്. എന്നാൽ ഇതിന് രണ്ടുമാസം മുമ്പ് മെയ് 14ന് ,കെ ഗോപാലകൃഷ്ണൻ ഐഎഎസിന് സർക്കാർ നൽകിയ രേഖ കാണുക. ഉന്നതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൈമാറിയിട്ടുണ്ടെന്ന്. ഇനിയാണ് ഗോപാലകൃഷ്ണൻ നടത്തിയ കള്ളക്കളിയുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നത്. ‘എല്ലാ ഫയലുകളും കൈമാറി എന്ന് അഞ്ചാം മാസം ചുമതലമുണ്ടായിരുന്ന ആൾ അറിയിച്ചിട്ട്, രണ്ടുമാസം കഴിഞ്ഞ് തനിക്ക് ചില ഫയലുകൾ കിട്ടിയിട്ടില്ലെന്ന് ഗോപാലകൃഷ്ണൻ പരാതി നൽകുന്നു. രണ്ട്‌ കത്തുകളിലൂടെ. ഈ രണ്ട്‌ കത്തുകൾക്കും ചില പ്രത്യേകതകളുണ്ട്‌. എസ്.സി ഡയറക്ടറേറ്റിൽ നിന്നയച്ചു എന്ന് അവകാശപ്പെടുന്ന ഈ കത്തുകൾക്ക്‌ ലെറ്റർ നമ്പറില്ല. ഫയൽ നമ്പറും ഇല്ല. ജൂൺ ആറിന് നൽകി എന്ന് അവകാശപ്പെടുന്ന കത്തിന്റെ മുകളിലായി‌ സെക്രട്ടേറിയറ്റിലെ ഈ-ഓഫീൽ corespondence number കാണാം. ജുലൈ 3 നും സമാനമായ പരാതി ഗോപാലകൃഷ്ണൻ നൽകി. ഈ കത്തിന്റെയും മുകളിലായി‌ corespondence number കാണാം. ഇതാണ്‌ ദൈവത്തിന്റെ കണ്ണ്‌!

സെക്രട്ടേറിയറ്റിലെ ഈ-ഓഫീസ്‌ രേഖകൾ പരിശോധിച്ചാൽ മുതിർന്ന രണ്ട്‌ ഐഎഎസ് ഉദ്യോഗസ്ഥർ ചെയ്ത പ്രവൃത്തി നമ്മളെ ഞെട്ടിക്കും. നമുക്ക്‌ ഈ-ഓഫീസിലെ കറസ്പോണ്ടൻസ്‌ ലിസ്റ്റ്‌ പരിശോധിക്കാം. ഈ രണ്ടു പരാതികൾ ഈ-ഓഫീസിൽ പ്രത്യക്ഷപ്പെടുന്നത്‌, മാസങ്ങൾക്ക്‌ ശേഷം, ഒരേ ദിവസം, ഒരെ സമയത്ത്‌. ഓഗസ്റ്റ് മാസം ഒന്നിന്, 3:16 ന്‌. ഇവിടെ ആദ്യം കൊടുത്തിരിക്കുന്ന രണ്ട്‌ correspondence numbers നോക്കിയാൽ ഈ രണ്ട്‌ കത്തുകളാണെന്ന് മനസ്സിലാവും. രണ്ട്‌ കത്തുകളും ഈ-ഒഫീസിൽ അപ്ലോഡ്‌ ചെയ്തിരിക്കുന്നത്‌ ജയതിലകിന്റെ ഓഫീസ്‌ നേരിട്ടാണെന്നും ഈ-ഓഫീസ്‌ രേഖകൾ കാണിക്കുന്നു.‌ സെക്രട്ടേറിയറ്റ്‌ സെക്ഷനിൽ നിന്നാണ്‌ കത്തുകൾ അപ്ലോഡ്‌ ചെയ്യേണ്ടിയിരുന്നത്‌ സെക്രട്ടേറിയറ്റ്‌ തപാൽ സെക്ഷനിൽ നിന്നായിരുന്നു.

ജയതിലകിന്റെനിർദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണൻ ഈ കത്തുകൾ പഴയ ഡേറ്റിൽ നൽകിയതെന്നാണ്‌ വിവരം. ഇനി എട്ടാം മാസത്തിന്റെ പ്രത്യേകത എന്തെന്നല്ലേ? എട്ടാം മാസം ജയതിലക്‌ ധനകാര്യ വകുപ്പിലേക്ക്‌ ട്രാൻസ്ഫർ ആയി. ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പിലേക്കും ആ മാസം ട്രാൻസ്ഫർ ആയി. വകുപ്പ്‌ വിട്ട്‌ പോകുന്നതിന്‌ ‌ മുമ്പ്‌ ഫയലുകളിൽ കൃത്രിമം കാണിച്ചിട്ടാണെങ്കിലും പക വീട്ടണമല്ലോ. ‌രണ്ട്‌ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി മറ്റൊരു ഉദ്യോഗസ്ഥനെ കുടുക്കാൻ വ്യാജ രേഖകൾ സൃഷ്ടിച്ചു എന്ന് പകൽ പോലെ വ്യക്തം.

Tags: LetterUnnathiN PrasanthK Gopalakrishnan IASSC and ST Department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

Mollywood

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.