Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട്ട്‌സിറ്റി: സിഎജി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 10:05 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വേണം കൊച്ചി സ്മാര്‍ട്ട്‌സിറ്റി പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നിര്‍ദേശിച്ചിരുന്നതായി കണ്ടെത്തല്‍. 2014ലെ സിഎജിയുടെ റിപ്പോര്‍ട്ടിലാണിതുള്ളത്.

വികസനത്തിനു വേണ്ടി നല്‍കിയ സ്ഥലം അതിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ചുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഉന്നതതല സമിതി രൂപീകരിച്ച് കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തണമെന്നും സര്‍ക്കാരിനോടു സിഎജി നിര്‍ദേശിച്ചിരുന്നു.

പദ്ധതി നടപ്പാക്കുന്നതില്‍ ടീകോം ഏതു തരത്തിലാണ് കാലതാമസം വരുത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സെസ് അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫ്രെയിംവര്‍ക്ക് കരാര്‍ ഒപ്പിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീകോം യാതൊരു നീക്കവും നടത്തിയിട്ടില്ല.

അതേസമയം ക്ലോസിങ് ഡേറ്റ് നിര്‍ണയിക്കുന്നതിലുണ്ടായ വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടുന്നു. ഫ്രെയിംവര്‍ക്ക് കരാറിലെ ആറു മാനദണ്ഡങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് 2013 സപ്തംബര്‍ വരെ പൂര്‍ത്തിയാക്കിയത്. വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണം സംബന്ധിച്ച് ടീകോം കമ്പനി ആവശ്യങ്ങള്‍ അറിയിക്കാതിരുന്നതിനാല്‍ കാലതാമസം ഉണ്ടായി. അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാന്‍ സര്‍ക്കാര്‍ 2008 ല്‍ തന്നെ നടപടികള്‍ സ്വീകരിച്ചെങ്കിലും ടീകോമിന്റെ നിസ്സഹകരണം മൂലം അതു കഴിഞ്ഞില്ലെന്നും സിഎജി വ്യക്തമാക്കുന്നു.

ഫ്രെയിംവര്‍ക്ക് കരാര്‍ പ്രകാരം 10 വര്‍ഷത്തിനുള്ളില്‍ 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തുകയും 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമായിരുന്നു. എന്നാല്‍ ക്ലോസിങ് ഡേറ്റ് എത്തിയതിനു ശേഷമാണ് 10 വര്‍ഷ കാലാവധി ആരംഭിക്കുന്നത് എന്നതിനാല്‍ പദ്ധതി വീണ്ടും നീളുമെന്നും സിഎജി പറഞ്ഞിരുന്നു. 2014 മാര്‍ച്ച് വരെ ക്ലോസിങ് ഡേറ്റ് നിശ്ചയിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ വീണ്ടും 10 വര്‍ഷം കഴിഞ്ഞ് 2025ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യത ഉള്ളൂവെന്നും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്നും സിഎജി വ്യക്തമാക്കിയിരുന്നു. പദ്ധതി വഴി തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. 2005ലെ സെസ് നിയമത്തിന്റെ 5 വകുപ്പ് പ്രകാരം ഏതെങ്കിലും മേഖല സെസ് ആക്കുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്ന നിബന്ധന ഉണ്ടായിരിക്കണം. എന്നാല്‍ ഫ്രെയിംവര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം അതു സംഭവിച്ചില്ലെന്ന് സിഎജി കണ്ടെത്തി.

ഭൂമി റജിസ്‌ട്രേഷനിലും കാലതാമസമുണ്ടായതായി സിഎജി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കു പങ്കാളിയായി സ്മാര്‍ട് ടീകോം ഇന്‍വെസ്റ്റ്‌മെന്റിനെ കണ്ടെത്തിയതു തന്നെ സുതാര്യത ഇല്ലാതെയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഇത്തരം വലിയ പദ്ധതികള്‍ക്കു പങ്കാളികളെ കണ്ടെത്തുമ്പോള്‍ കൃത്യമായ ആസൂത്രണം, സുതാര്യത, പൂര്‍ത്തിയാക്കല്‍ ശേഷി എന്നിവ വിലയിരുത്താന്‍ നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷകളൊന്നും തേടാതെ ദുബായില്‍ നടന്ന ഒരു എക്‌സിബിഷനില്‍ വച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ചര്‍ച്ച നടത്തി സ്മാര്‍ട് സിറ്റി പദ്ധതി ടീകോം ഇന്‍വെസ്റ്റ്‌മെന്റിനു നല്‍കുകയായിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാധ്യതാ പഠനമോ മറ്റ് വിലയരുത്തലുകളോ ഒന്നും ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags: Kerala GovernmentCAG REPORTSmartCity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പുതിയ വാര്‍ത്തകള്‍

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.