Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ സര്‍വ്വേയ്‌ക്കെത്തിയവരെ ആക്രമിക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍; അക്രമത്തില്‍ 3 മരണം

ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ കോടതി ഉത്തരവ് പ്രകാരം സര്‍വ്വേ നടത്താന്‍ വന്നവര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മസ് ജിദ് മുറ്റത്ത് തടിച്ചുകൂടിയ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സര്‍വ്വേ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 10:25 pm IST
in India
യുപിയിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വ്വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തി തീവ്ര ഇസ്ലാമിസ്റ്റുകള്‍.

യുപിയിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വ്വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തി തീവ്ര ഇസ്ലാമിസ്റ്റുകള്‍.

ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ കോടതി ഉത്തരവ് പ്രകാരം സര്‍വ്വേ നടത്താന്‍ വന്നവര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മസ് ജിദ് മുറ്റത്ത് തടിച്ചുകൂടിയ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സര്‍വ്വേ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ മരിച്ചത്. മസ്ജിദില്‍ കോടതി നിര്‍ദേശപ്രകാരം സര്‍വ്വേ നടത്താന്‍ വന്നവരെ സംരക്ഷിക്കാന്‍ ചെന്ന പോലീസിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെയാണ് സംഭാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്..

പണ്ട് ബാബര്‍ ചക്രവര്‍ത്തി ഇവിടെയുണ്ടായിരുന്ന ഹരിഹര്‍ ക്ഷേത്രം (വിഷ്ണു-ശിവക്ഷേത്രം) പൊളിച്ചുമാറ്റിയ ശേഷമാണ് ഇവിടെ ഷാഹി ജുമാമസ്ജിദ് നിര്‍മ്മിച്ചതെന്ന് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി സര്‍വ്വേയ്‌ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. എന്നാല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവര്‍ പ്രദേശത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു, മണിക്കൂറുകളോളം കല്ലേറ് തുടർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിക്കേണ്ടി വന്നു.

രാവിലെ ആറരയോടെ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള സംഘം സർവേ നടത്താൻ പള്ളിയിലെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രണ്ടായിരത്തോളം വരുന്ന മുസ്‌ലിംകൾ പള്ളിക്ക് പുറത്ത് തടിച്ചുകൂടി സർവേ നിർത്തണമെന്ന് ആവശ്യപ്പെട്ടു.

പോലീസ് ഇടപെടാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കല്ലെറിയാൻ തുടങ്ങി, തുടർന്ന് പോലീസ് അൽപ്പസമയത്തേക്ക് പിൻവാങ്ങി . എന്നാൽ വീണ്ടും ഇസ്ലാമിസ്റ്റുകൾ ഇവരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ എസ്‌ഡിഎമ്മും എസ്പിയുമടക്കമുണ്ട്. പോലീസിന്റെ നിരവധി വാഹനങ്ങൾ ഇസ്ലാമിസ്റ്റുകൾ കത്തിച്ചു. കൂടാതെ, സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഇസ്ലാമിസ്റ്റുകളും ജുമാ മസ്ജിദിലെത്തി അക്രമം അഴിച്ചുവിട്ടു.

മഹാവിഷ്ണു ക്ഷേത്രം പൊളിച്ചാണ് സംഭാൽ ജുമാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന ഹർജിയിലാണ് കോടതി സർവ്വേയ്‌ക്ക് ഉത്തരവിട്ടത് .സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച ഹർജിയിലാണ് സർവേ നടത്തുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള വിപുലീകരണമെന്ന നിലയിലാണ് സർവേ. നവംബർ 26-നകം റിപ്പോർട്ട് സമർപ്പിക്കണം, നവംബർ 29-ന് വാദം കേൾക്കും.

Tags: islamistsupTempleUttarpradeshSambhalShahiJumaMasjidHariharmandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.