Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്റെ വീട്ടില്‍ കോടികളുടെ ധൂര്‍ത്ത്; ഏറ്റവും അഴിമതിക്കാരനായ നേതാവെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 06:48 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ താമസിച്ചിരുന്ന ഔദ്യോഗിക വസതിയില്‍ നവീകരണ പ്രവര്‍ത്തമെന്ന പേരില്‍ നടത്തിയത് വന്‍ ധൂര്‍ത്തെന്ന് ബിജെപി. വസതിയില്‍ വരുത്തിയ ധൂര്‍ത്തുകളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. ഫുള്‍ ബോഡി മസാജര്‍ മുതല്‍ ടോയ്‌ലറ്റിലും അടുക്കളയിലും ജിമ്മിലുമുള്‍പ്പെടെ സീലിങ് സ്പീക്കറുകള്‍ എസികള്‍ എന്നിങ്ങനെ നീണ്ട ലിസ്റ്റാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സിലൂടെ പുറത്തുവിട്ടത്. ദല്‍ഹി മുഖ്യമന്ത്രിയുടെ വസതി പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് വരുന്നത്. നവീകരണത്തിന് ശേഷം വകുപ്പ് പുറത്തുവിട്ട ലിസ്റ്റാണ് ബിജെപി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

അടുക്കള, ടോയ്‌ലറ്റ്, വാഷിങ് ഏരിയ, ജിം എന്നിവിടങ്ങളിലായി 75 ബോസ് സീലിങ് സ്പീക്കറുകള്‍, എഐ ടെക്നോളജിയോട് കൂടിയ 934 ലിറ്റര്‍ മള്‍ട്ടി ഡോര്‍ ഫ്രിഡ്ജ്, ടച്ച് സ്‌ക്രീനോടുകൂടിയ 73 ലിറ്റര്‍ സ്റ്റീം ഓവന്‍, ജക്കൂസി എന്നിങ്ങനെയുള്ള അത്യാഡംബര വസ്തുക്കളുണ്ടെന്നാണ് പിഡബ്ല്യുഡി ലിസ്റ്റില്‍ പറയുന്നത്. കേജ്‌രിവാള്‍ മുഖ്യമന്ത്രിയായിരിക്കേ ഔദ്യോഗീക വസതിക്കായി കോടികള്‍ ചെലവഴിച്ചതായി മുമ്പും ആരോപണം ഉയര്‍ന്നിരുന്നു.

സാധാരണക്കാരായ ജനങ്ങള്‍ക്കായുള്ള പാര്‍ട്ടി എന്നപേരിലാണ് കേജ്‌രിവാള്‍ എഎപി കൊണ്ടുവരുന്നത്. എന്നാല്‍ വിവിഐപി സംസ്‌കാരത്തിന്റെ പ്രതീകമായി കേജ്‌രിവാള്‍ മാറിയെന്നതിന്റെ തെളിവുകളാണിപ്പോള്‍ പുറത്തുവന്നത്. രാജ്യത്തിലെ ഏറ്റവും അഴിമതിക്കാരനായ രാഷ്‌ട്രീയക്കാരനാണ് അദ്ദേഹം. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ധൈര്യമുണ്ടോയെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.

21,000 ചതുരശ്ര അടിയിലുള്ള ഈ ബംഗ്ലാവ് പൂര്‍ണമായും എയര്‍ കണ്ടീഷനിങ് ചെയ്തിട്ടുണ്ട്. 250 ടണ്‍ എയര്‍ കണ്ടീഷനിങ് പ്ലാന്റിന് പുറമെ 50 എസികള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. 12 കോടി രൂപ വിലയുള്ള ടോയ്ലറ്റ് സീറ്റുകള്‍, 28.91 ലക്ഷം രൂപ വിലയുള്ള ടിവി, 73 ലക്ഷം രൂപ വിലമതിക്കുന്ന 55-77 ഇഞ്ച് ടിവികള്‍, 20 ലക്ഷം രൂപ വിലയുള്ള ജക്കൂസികള്‍. 12 വലിയ ചാന്‍ഡലേഴ്സ്, 57 സീലിങ് ഫാനുകള്‍, 50 ലക്ഷം രൂപ വിലയുള്ള കാര്‍പെറ്റ് എന്നിങ്ങനെയുള്ള അത്യാഡംബര സാധനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റെയര്‍കേസിനും ബ്രാസ് റെയ്ലിങ്ങിനും വേണ്ടി 41 ലക്ഷം രൂപയാണ് മുടക്കിയത്. ഇന്റീരിയറിന് വേണ്ടിമാത്രം 10 കോടി രൂപ മുടക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags: bjpAravindkejriwalExtravagance of croresKejriwal's house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.