Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു മുസ്ലീം പോലും ഇല്ലാത്ത ചെല്ലാനം വഖഫ് പ്രോപ്പർട്ടികളുടെ ലിസ്റ്റിൽ : ഹിന്ദുവും ക്രിസ്ത്യാനിയും കാട്ടിലേക്ക് പോകേണ്ടി വരുമോയെന്ന് കാസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 09:53 pm IST
inKerala

കൊച്ചി : വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ള പ്രോപ്പർട്ടികളുടെ ലിസ്റ്റിൽ ചെല്ലാനത്തെ ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യവുമായി ക്രിസ്ത്യൻ സംഘടനയായ കാസ . ഫോർട്ട് കൊച്ചി – ആലപ്പുഴ തീരദേശ റോഡിലുള്ള ചെല്ലാനം എന്ന പ്രദേശത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു മുസൽമാനും അവിടെ താമസിച്ചിട്ടില്ല , നിലവിലും മുസ്ലീങ്ങൾ ആരും അവിടെ താമസിക്കുന്നില്ല. എന്നിട്ടും എന്തിന് വേണ്ടിയാണ് ചെല്ലാനത്തെ ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് കാസയുടെ ചോദ്യം . ഫേസ്ബുക്ക് പോസ്റ്റിലാണ് സംഘടന ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത് .

‘ അവസാനം ഈ കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും വനത്തിലേക്ക് കൂടിയേറേണ്ടി വരുമോ ??? വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ള വഖഫ് പ്രോപ്പർട്ടികളുടെ ലിസ്റ്റിൽ എറണാകുളം ജില്ലയിലെ തെക്കൻ കടലോര പ്രദേശമായ ചെല്ലാനം എന്ന ഗ്രാമവും.
ഫോർട്ട് കൊച്ചി – ആലപ്പുഴ തീരദേശ റോഡിലുള്ള ചെല്ലാനം എന്ന പ്രദേശത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു മുസൽമാനും അവിടെ താമസിച്ചിട്ടില്ല , നിലവിലും മുസ്ലീങ്ങൾ ആരും അവിടെ താമസിക്കുന്നില്ല, എന്നാൽ വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് കൊടുത്തിട്ടുള്ള അവരുടെ വഖഫ് പ്രോപ്പർട്ടികളുടെ പട്ടികയിൽ ഇടക്കൊച്ചിയിൽ ഉള്ള നൂറുൽ ഇസ്ലാം ജുമാ മസ്ജിദ് ആൻഡ് മദ്രസാ ഇടക്കൊച്ചി 682010 എന്ന അഡ്രസ്സിൽ ഉള്ള മുസ്ലിം മോസ്കിന്റെ വഖഫ് പ്രോപ്പർട്ടി ആയിട്ടാണ് ചെല്ലാനത്തെ ഭൂമികൾ കാണിച്ചിരിക്കുന്നത് ( വഖഫ് റഫ: Area Code: 3259505660627998 ) .

ഭൂരിഭാഗവും മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കി മാറ്റിയ ലത്തീൻ കത്തോലിക്കരും , തപ്പുകാർ എന്ന പേരിൽ അറിയപ്പെടുന്ന കടലിൽ അല്ലാതെ മത്സ്യബന്ധനം നടത്തുന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ഹൈന്ദവ സമുദായത്തിലെ മറ്റ് പാവങ്ങളും ഉൾപ്പെടെയുള്ളവർ മാത്രം അധിവസിക്കുന്ന ഒരു പ്രദേശമാണ് ചെല്ലാനം .

മുനമ്പം കഴിഞ്ഞാൽ തെക്കോട്ടുള്ള ഫോർട്ടുകൊച്ചി കടലോര മേഖലയിൽ പരമ്പരാഗത ക്രിസ്ത്യൻ ആധിപത്യം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു പിന്നെയുള്ളത് സൗദി , മനാശേരി , കാട്ടിപ്പറമ്പ് , കണ്ണമാലി മുതൽ ചെല്ലാനം ഫിഷിങ് ഹാർബർ വരെയുള്ള പ്രദേശമാണ് അവിടെയും ഭാവിയിൽ അവകാശം ഉന്നയിക്കും എന്നുള്ളതിന്റെ സൂചനയായിട്ടാണ് വഖഫ് ബോർഡ് നൽകിയിട്ടുള്ള ലിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്.വഖഫ് ബോർഡ് മുനമ്പത്ത് അവകാശവാദം ഉന്നയിക്കുകയും ചെല്ലാനം ഭാവിയിലേക്ക് ലക്ഷ്യം വയ്‌ക്കുകയും ചെയ്യുന്നത് എന്തിന് വേണ്ടിയെന്ന് ചോദ്യം ഈ അവസരത്തിൽ വളരെ പ്രസക്തമാണ്.!‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Tags: chellanamCASAwaqaf board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.