Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്രമികള്‍ ബാബാ സിദ്ദിഖിയുടെ മകനെയും കൊല്ലാന്‍ പദ്ധതിയിട്ടു; പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 06:40 am IST
in India
കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ സംസ്‌കാര ചടങ്ങ്‌

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ സംസ്‌കാര ചടങ്ങ്‌

മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ കൂടാതെ അദ്ദേഹത്തിന്റെ മകനേയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘം. മകന്‍ സീഷന്‍ സിദ്ദിഖി എംഎല്‍എ കൂടിയാണ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റില്‍ അച്ഛനും മകനും ഉണ്ടായിരുന്നതായും ഇവരുടെ മൊഴിയില്‍ പറയുന്നുണ്ട്.

പ്രതികള്‍ ഒരു മാസത്തോളം ആക്രമണത്തിന് തയ്യാറെടുത്ത് പ്രദേശത്ത് തങ്ങി വരികയായിരുന്നു. ശനിയാഴ്ച സിദ്ദിഖും മകനും ഒരു സ്ഥലത്ത് ഒരുമിച്ചെത്തുമെന്ന് അക്രമികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. പ്ലാന്‍ ചെയ്തത് പ്രകാരം നടന്നില്ലെങ്കില്‍ ആദ്യം കാണുന്ന ആളെ കൊല്ലണമെന്നും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അങ്ങിനെയാണ് സിദ്ദിഖിയെ മാത്രം കൊന്നത്.

കുറ്റവാളികളുടെ ലിസ്റ്റില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. സമൂഹമാധ്യമത്തിലൂടെ ഗുണ്ടാ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ശനിയാഴ്ച സീഷണിന്റെ ഓഫീസിന് പുറത്തുവച്ചാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. സിദ്ദിഖിക്ക് ഒപ്പമുണ്ടായിരുന്ന പേഴ്സണല്‍ സെക്യൂരിറ്റിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം അക്രമികള്‍ വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ പ്രവീണ്‍ ലോങ്കര്‍, ഹരിയാന സ്വദേശിയായ ഗുര്‍മൈല്‍ ബാല്‍ജിത് സിങ്, ഉത്തര്‍പ്രദേശ് സ്വദേശിയായ ധര്‍മ്മരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. പ്രവീണിന്റെ സഹോദരന്‍ ശുഭം ലോങ്കറും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അക്തര്‍ പട്യാല ജയിലില്‍വച്ച് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളെ പരിചയപ്പെടുകയും ഇയാളാണ് കൊലപാതകത്തിനായി ഷൂട്ടര്‍മാരെ എത്തിച്ചു നല്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അക്തര്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി വ്യാപക തെരച്ചിലിലാണ്. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടെ കേസിലെ പ്രതിയായ ധര്‍മരാജ് കശ്യപ് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്ന് കോടതി പരിശോധിക്കാന്‍ നിര്‍ദേശിച്ചതോടെ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.

ദാവൂദ് ഇബ്രാഹിമുമായും സല്‍മാന്‍ ഖാനുമായും ബാബാ സിദ്ദിഖിക്ക് അടുത്ത ബന്ധമുണ്ട് എന്ന കാരണത്താലാണ് അദ്ദേഹത്തെ കൊന്നതെന്നാണ് ബിഷ്‌ണോയി സംഘം അറിയിച്ചത്. സല്‍മാന്‍ ഖാനെ സഹായിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Tags: Baba Siddiquimurder caseNCP Ajith Pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.