Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജംഷഡ്ജി ടാറ്റയുടെ ആശയം ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് കരുത്തായത് സ്വാമി വിവേകാനന്ദൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 05:18 pm IST
in India

ബെംഗളൂരു ; സിലിക്കൺ സിറ്റിയുടെ അടയാളങ്ങളിലൊന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് . ടാറ്റ ഗ്രൂപ്പ് അധിപനായിരുന്ന ജംഷഡ്ജി ടാറ്റ ബാംഗ്ലൂരിനും ഇന്ത്യയ്‌ക്കും നൽകിയ മഹത്തായ സമ്മാനമാണിത്. ലോകപ്രശസ്തമായ ഈ ഐഐഎസ്‌സിയുടെ സ്ഥാപനത്തിന്റെ കഥയും വളരെ രസകരമാണ്. ജംഷഡ്ജി, സ്വാമി വിവേകാനന്ദൻ, മൈസൂർ രാജാവ് നൽവാടി കൃഷ്ണരാജ വോഡയാർ, നിസാം ഉസ്മാൻ അലി ഖാൻ തുടങ്ങിയവർക്കൊപ്പം സ്വാമി വിവേകാനന്ദനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമയി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു.

ജംഷഡ്ജി ടാറ്റയാണ് ഇന്ത്യയിൽ സ്റ്റീൽ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുക എന്ന ആശയം കൊണ്ടുവന്നത്. അന്ന് ഇന്ത്യക്ക് അതിന്റെ സാങ്കേതിക വിദ്യ ഇല്ലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ എഞ്ചിനീയർമാരിൽ ഒരാളായ ചാൾസ് പേജ് പെറിൻ ഇന്ത്യയിൽ വന്ന് ഒരു സ്റ്റീൽ ഫാക്ടറി സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. അതാണ് ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ യൂണിറ്റ്.ഇന്ത്യയിൽ ശാസ്ത്രത്തിന്റെ അടിത്തറ ഉറപ്പിക്കണമെന്ന ആശയം ഉണ്ടായിരുന്ന ജംഷഡ്ജി, 1898-ൽ അന്നത്തെ വൈസ്രോയി ജോർജ്ജ് കഴ്സനോട് ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിസർച്ച് ആൻഡ് ഹയർ എജ്യുക്കേഷൻ സ്ഥാപിക്കാൻ പദ്ധതി നിർദ്ദേശിച്ചു.. തുടർന്ന് വൈസ്രോയി ബാംഗ്ലൂർ ഇതിനു പറ്റിയ സ്ഥലമായി നിർദ്ദേശിച്ചു.

ബാംഗ്ലൂരിൽ ശാസ്ത്രഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ മൈസൂർ മഹാരാജാവ് നാൽവാടി കൃഷ്ണരാജ വോഡയാർ 371 ഏക്കർ ഭൂമി ദാനം ചെയ്തു. അന്ന് അദ്ദേഹം ഈ കേന്ദ്രത്തിന്റെ നിർമാണത്തിനായി 5 ലക്ഷം രൂപയു സംഭാവന നൽകി. മാത്രവുമല്ല പ്രതിവർഷം 50,000 രൂപയും നൽകി. അതേസമയം നിസാം ഉസ്മാൻ അലി ഖാൻ മൂന്ന് ലക്ഷം രൂപയും സംഭാവന നൽകി. ഈ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിനായി ടാറ്റ കോർപ്പറേഷൻ നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു.

1893-ൽ ജപ്പാനിൽ നിന്ന് ഷിക്കാഗോയിലേക്ക് കപ്പലിൽ യാത്ര ചെയ്യവേ ജംഷഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും കണ്ടുമുട്ടി. ഇന്ത്യയിലൊരു ഉരുക്ക് വ്യവസായം സ്ഥാപിക്കുക എന്ന തന്റെ സ്വപ്നം ടാറ്റ വിവേകാനന്ദനുമായി പങ്കുവച്ചിരുന്നു . അഞ്ച് വർഷത്തിന് ശേഷം, അതായത് 1898-ൽ, ബാംഗ്ലൂരിൽ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശം വൈസ്രോയിക്ക് സമർപ്പിക്കുന്നതിനിടയിൽ, ജംഷഡ്ജി സ്വാമി വിവേകാനന്ദനും തന്റെ ആഗ്രഹം കാണിച്ച് കത്തെഴുതി.

ശാസ്ത്രത്തോടുള്ള സ്വാമി വിവേകാനന്ദന്റെ മനോഭാവവും നേതൃപാടവവും ജംഷഡ്ജിക്ക് ഇഷ്ടപ്പെട്ടു. ഒരു സയൻസ് സെൻ്റർ സ്ഥാപിക്കാനുള്ള തന്റെ പ്രചാരണത്തിന് മാർഗനിർദേശം നൽകാൻ അദ്ദേഹം വിവേകാനന്ദനോട് അഭ്യർത്ഥിച്ചു. വിവേകാനന്ദനും ടാറ്റ പദ്ധതിയെ ആവേശത്തോടെ പിന്തുണച്ചു. ഒടുവിൽ, 1909-ൽ ബാംഗ്ലൂരിൽ ടാറ്റ സയൻസ് റിസർച്ച് ആൻഡ് സ്റ്റഡി സെൻ്റർ സ്ഥാപിതമായി. പിന്നീട് ഈ സ്ഥാപനത്തിന്റെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നാക്കി മാറ്റി. ഇപ്പോഴും ടാറ്റ ഗ്രൂപ്പിൽ നിന്ന് ഈ സ്ഥാപനത്തിലേക്ക് സംഭാവനകൾ വരുന്നുണ്ട്.

Tags: Swami VivekanandaNawabTata familyWodeyarIISC Bangalore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.