Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജംഷഡ്ജി ടാറ്റയുടെ ആശയം ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് കരുത്തായത് സ്വാമി വിവേകാനന്ദൻ

Janmabhumi Online by Janmabhumi Online
Oct 10, 2024, 05:18 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു ; സിലിക്കൺ സിറ്റിയുടെ അടയാളങ്ങളിലൊന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് . ടാറ്റ ഗ്രൂപ്പ് അധിപനായിരുന്ന ജംഷഡ്ജി ടാറ്റ ബാംഗ്ലൂരിനും ഇന്ത്യയ്‌ക്കും നൽകിയ മഹത്തായ സമ്മാനമാണിത്. ലോകപ്രശസ്തമായ ഈ ഐഐഎസ്‌സിയുടെ സ്ഥാപനത്തിന്റെ കഥയും വളരെ രസകരമാണ്. ജംഷഡ്ജി, സ്വാമി വിവേകാനന്ദൻ, മൈസൂർ രാജാവ് നൽവാടി കൃഷ്ണരാജ വോഡയാർ, നിസാം ഉസ്മാൻ അലി ഖാൻ തുടങ്ങിയവർക്കൊപ്പം സ്വാമി വിവേകാനന്ദനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമയി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു.

ജംഷഡ്ജി ടാറ്റയാണ് ഇന്ത്യയിൽ സ്റ്റീൽ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുക എന്ന ആശയം കൊണ്ടുവന്നത്. അന്ന് ഇന്ത്യക്ക് അതിന്റെ സാങ്കേതിക വിദ്യ ഇല്ലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ എഞ്ചിനീയർമാരിൽ ഒരാളായ ചാൾസ് പേജ് പെറിൻ ഇന്ത്യയിൽ വന്ന് ഒരു സ്റ്റീൽ ഫാക്ടറി സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. അതാണ് ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ യൂണിറ്റ്.ഇന്ത്യയിൽ ശാസ്ത്രത്തിന്റെ അടിത്തറ ഉറപ്പിക്കണമെന്ന ആശയം ഉണ്ടായിരുന്ന ജംഷഡ്ജി, 1898-ൽ അന്നത്തെ വൈസ്രോയി ജോർജ്ജ് കഴ്സനോട് ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിസർച്ച് ആൻഡ് ഹയർ എജ്യുക്കേഷൻ സ്ഥാപിക്കാൻ പദ്ധതി നിർദ്ദേശിച്ചു.. തുടർന്ന് വൈസ്രോയി ബാംഗ്ലൂർ ഇതിനു പറ്റിയ സ്ഥലമായി നിർദ്ദേശിച്ചു.

ബാംഗ്ലൂരിൽ ശാസ്ത്രഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ മൈസൂർ മഹാരാജാവ് നാൽവാടി കൃഷ്ണരാജ വോഡയാർ 371 ഏക്കർ ഭൂമി ദാനം ചെയ്തു. അന്ന് അദ്ദേഹം ഈ കേന്ദ്രത്തിന്റെ നിർമാണത്തിനായി 5 ലക്ഷം രൂപയു സംഭാവന നൽകി. മാത്രവുമല്ല പ്രതിവർഷം 50,000 രൂപയും നൽകി. അതേസമയം നിസാം ഉസ്മാൻ അലി ഖാൻ മൂന്ന് ലക്ഷം രൂപയും സംഭാവന നൽകി. ഈ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിനായി ടാറ്റ കോർപ്പറേഷൻ നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു.

1893-ൽ ജപ്പാനിൽ നിന്ന് ഷിക്കാഗോയിലേക്ക് കപ്പലിൽ യാത്ര ചെയ്യവേ ജംഷഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും കണ്ടുമുട്ടി. ഇന്ത്യയിലൊരു ഉരുക്ക് വ്യവസായം സ്ഥാപിക്കുക എന്ന തന്റെ സ്വപ്നം ടാറ്റ വിവേകാനന്ദനുമായി പങ്കുവച്ചിരുന്നു . അഞ്ച് വർഷത്തിന് ശേഷം, അതായത് 1898-ൽ, ബാംഗ്ലൂരിൽ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശം വൈസ്രോയിക്ക് സമർപ്പിക്കുന്നതിനിടയിൽ, ജംഷഡ്ജി സ്വാമി വിവേകാനന്ദനും തന്റെ ആഗ്രഹം കാണിച്ച് കത്തെഴുതി.

ശാസ്ത്രത്തോടുള്ള സ്വാമി വിവേകാനന്ദന്റെ മനോഭാവവും നേതൃപാടവവും ജംഷഡ്ജിക്ക് ഇഷ്ടപ്പെട്ടു. ഒരു സയൻസ് സെൻ്റർ സ്ഥാപിക്കാനുള്ള തന്റെ പ്രചാരണത്തിന് മാർഗനിർദേശം നൽകാൻ അദ്ദേഹം വിവേകാനന്ദനോട് അഭ്യർത്ഥിച്ചു. വിവേകാനന്ദനും ടാറ്റ പദ്ധതിയെ ആവേശത്തോടെ പിന്തുണച്ചു. ഒടുവിൽ, 1909-ൽ ബാംഗ്ലൂരിൽ ടാറ്റ സയൻസ് റിസർച്ച് ആൻഡ് സ്റ്റഡി സെൻ്റർ സ്ഥാപിതമായി. പിന്നീട് ഈ സ്ഥാപനത്തിന്റെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നാക്കി മാറ്റി. ഇപ്പോഴും ടാറ്റ ഗ്രൂപ്പിൽ നിന്ന് ഈ സ്ഥാപനത്തിലേക്ക് സംഭാവനകൾ വരുന്നുണ്ട്.

Tags: Swami VivekanandaNawabTata familyWodeyarIISC Bangalore
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി 
ഹാരാര്‍പ്പണം നടത്തുന്നു
Kerala

സ്വാമി വിവേകാനന്ദന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാത്മാവ്: കേന്ദ്രമന്ത്രി

India

സ്വാമി വിവേകാനന്ദനെ സ്റ്റാലിന്‍ അവഹേളിച്ചു

Samskriti

ത്രിവേണീ സംഗമത്തിലെ ഏകാന്തധ്യാനം

Samskriti

ഭഗിനി നിവേദിതയുടെ ജന്മദിനം: ഭാരതം ഭവനമാക്കിയ ഭഗിനി നിവേദിത 

പുതിയ വാര്‍ത്തകള്‍

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

ഹരികുമാറിനെ ജോയിൻ്റ് രജിസ്ട്രാർ പദവിയിൽ നിന്നും നീക്കി; പകരം ചുമതല മിനി കാപ്പന്, നടപടിയെടുത്ത് വൈസ് ചാൻസലർ

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies