Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു; ആരോഗ്യവകുപ്പ് അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:53 am IST
in Thiruvananthapuram

തിരുവനന്തപുരം (മെഡിക്കല്‍ കോളജ്): ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ ആരോഗ്യവകുപ്പിന് അങ്കലാപ്പ്. എസ്എറ്റിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗം വ്യാപകമായി പടരുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്തുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യ വകുപ്പ്

എസ് എ റ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് പുലമ്പാറ സ്വദേശിയായ ഒന്‍പത് വയസുകാരിക്ക് പുറമെ നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാരത്ഥി, തിരുമല സ്വദേശിയായ 31 കാരി അതിയന്നൂര്‍ മുള്ളുവിള സ്വദേശിയായ 27 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

രോഗ പകര്‍ച്ചയെ ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ നിന്ന് ജലം വിശദ പരിശോധനയ്‌ക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചുവെങ്കിലും പരിശോധന ഫലം പോലും പുറത്ത് വന്നിട്ടില്ല. രോഗബാധിതരായവര്‍ കുളിച്ച ജലാശങ്ങളില്‍ നിന്ന് ആരൊക്കെ കുളിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും രോഗബാധിതരായവരുടെ കുടുംബാംഗങ്ങള്‍ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇവര്‍ക്ക് രോഗബാധയുണ്ടോയെന്നും പരിശോധ നടത്തുന്നുല്ലെന്നും ആരോപണമുണ്ട്. പകരം രോഗികളെ സംബന്ധിച്ച വിവരം മറച്ചു പിടിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയില്‍ രോഗം ബാധിച്ചവര്‍ വെള്ളത്തില്‍ ലഹരികലര്‍ത്തി മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ വിവാദം മുമ്പ് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 14 പേരാണ് രോഗബാധിതയായത്. ഇതില്‍ ഒരാള്‍ മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇടയ്‌ക്കിടെ ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയാല്‍ 97 ശതമാനം മരണം ഉറപ്പാണ്. രോഗത്തിന്റെ തുടക്കില്‍ത്തന്നെ ചികിത്സ തേടിയാലേ ഭേദമാക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടികിടക്കുന്ന ജലാശയങ്ങളിലും നദികളിലും കളിക്കുന്നവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ ശില്പശാലയില്‍ പൈപ്പ് വെള്ളത്തില്‍ കൂടിയും രോഗബാധയുണ്ടാകാമെന്ന കണ്ടെത്തെലാണുള്ളത്.

രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മുള്ളുവിള സ്വദേശി കിണര്‍ വെള്ളത്തിലോ നദിയിലോ കുളിച്ചിട്ടില്ല. പൈപ്പ് വെള്ളത്തില്‍ മാത്രം കളിക്കുന്ന ഇവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് ശില്പശാലയിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുകയാണ്. മണ്ണിലുണ്ടാകുന്ന അമീബയെക്കാള്‍ ജലത്തിലുള്ള അമീബ തലച്ചോറിനുള്ളില്‍ പ്രവേശിക്കുന്നത് അതീവ ഗുരുതരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ വ്യാപകമായ ബോധവത്കരണത്തിനോ ജലാശയങ്ങളിലെ അമീബയുടെ വളര്‍ച്ച ഇല്ലാതാക്കാനോ ആരോഗ്യ വകുപ്പും സര്‍ക്കാരും അലംഭാവം കാണിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.

 

Tags: Kerala Health DepartmentAmoebic encephalitisഅമീബിക് മസ്തിഷ്‌ക ജ്വരംSAT Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഡ്രൈ ഡേ; പകർച്ചവ്യാധിക്കെതിരെ ജനകീയ പ്രതിരോധം

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

പുതിയ വാര്‍ത്തകള്‍

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.