Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു; ആരോഗ്യവകുപ്പ് അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:53 am IST
in Thiruvananthapuram

തിരുവനന്തപുരം (മെഡിക്കല്‍ കോളജ്): ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ ആരോഗ്യവകുപ്പിന് അങ്കലാപ്പ്. എസ്എറ്റിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗം വ്യാപകമായി പടരുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്തുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യ വകുപ്പ്

എസ് എ റ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് പുലമ്പാറ സ്വദേശിയായ ഒന്‍പത് വയസുകാരിക്ക് പുറമെ നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാരത്ഥി, തിരുമല സ്വദേശിയായ 31 കാരി അതിയന്നൂര്‍ മുള്ളുവിള സ്വദേശിയായ 27 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

രോഗ പകര്‍ച്ചയെ ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ നിന്ന് ജലം വിശദ പരിശോധനയ്‌ക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചുവെങ്കിലും പരിശോധന ഫലം പോലും പുറത്ത് വന്നിട്ടില്ല. രോഗബാധിതരായവര്‍ കുളിച്ച ജലാശങ്ങളില്‍ നിന്ന് ആരൊക്കെ കുളിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും രോഗബാധിതരായവരുടെ കുടുംബാംഗങ്ങള്‍ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇവര്‍ക്ക് രോഗബാധയുണ്ടോയെന്നും പരിശോധ നടത്തുന്നുല്ലെന്നും ആരോപണമുണ്ട്. പകരം രോഗികളെ സംബന്ധിച്ച വിവരം മറച്ചു പിടിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയില്‍ രോഗം ബാധിച്ചവര്‍ വെള്ളത്തില്‍ ലഹരികലര്‍ത്തി മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ വിവാദം മുമ്പ് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 14 പേരാണ് രോഗബാധിതയായത്. ഇതില്‍ ഒരാള്‍ മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇടയ്‌ക്കിടെ ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയാല്‍ 97 ശതമാനം മരണം ഉറപ്പാണ്. രോഗത്തിന്റെ തുടക്കില്‍ത്തന്നെ ചികിത്സ തേടിയാലേ ഭേദമാക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടികിടക്കുന്ന ജലാശയങ്ങളിലും നദികളിലും കളിക്കുന്നവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ ശില്പശാലയില്‍ പൈപ്പ് വെള്ളത്തില്‍ കൂടിയും രോഗബാധയുണ്ടാകാമെന്ന കണ്ടെത്തെലാണുള്ളത്.

രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മുള്ളുവിള സ്വദേശി കിണര്‍ വെള്ളത്തിലോ നദിയിലോ കുളിച്ചിട്ടില്ല. പൈപ്പ് വെള്ളത്തില്‍ മാത്രം കളിക്കുന്ന ഇവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് ശില്പശാലയിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുകയാണ്. മണ്ണിലുണ്ടാകുന്ന അമീബയെക്കാള്‍ ജലത്തിലുള്ള അമീബ തലച്ചോറിനുള്ളില്‍ പ്രവേശിക്കുന്നത് അതീവ ഗുരുതരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ വ്യാപകമായ ബോധവത്കരണത്തിനോ ജലാശയങ്ങളിലെ അമീബയുടെ വളര്‍ച്ച ഇല്ലാതാക്കാനോ ആരോഗ്യ വകുപ്പും സര്‍ക്കാരും അലംഭാവം കാണിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.

 

Tags: SAT HospitalKerala Health DepartmentAmoebic encephalitisഅമീബിക് മസ്തിഷ്‌ക ജ്വരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇന്ന് ഡ്രൈ ഡേ; പകർച്ചവ്യാധിക്കെതിരെ ജനകീയ പ്രതിരോധം

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.