Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മാഞ്ഞതു കവിയൂരിന്റെ തിലകക്കുറി

അഭിജിത് ഗാണപത്യംbyഅഭിജിത് ഗാണപത്യം
Sep 20, 2024, 10:24 pm IST
inArticle
കവിയൂര്‍ ക്ഷേത്രത്തിന് മുമ്പിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ 2017 ല്‍ നടന്ന ബിജെപി കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ കവിയൂര്‍ പൊന്നമ്മയും ശോഭാ സുരേന്ദ്രനും

കവിയൂര്‍ ക്ഷേത്രത്തിന് മുമ്പിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ 2017 ല്‍ നടന്ന ബിജെപി കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ കവിയൂര്‍ പൊന്നമ്മയും ശോഭാ സുരേന്ദ്രനും

അഭിനയത്തിന്റെ അഭ്രപാളികളില്‍ കവിയൂരിനെ അടയാളപ്പെടുത്തിയ പ്രിയപ്പെട്ട പൊന്നമ്മയ്‌ക്ക് വിട. 2017-ലാണ് അവസാനമായി പൊന്നമ്മ കവിയൂരിലെത്തിയത്. അന്ന് ശോഭാ സുരേന്ദ്രനൊപ്പം ബിജെപി കുടുംബ സംഗമത്തിലും പങ്കെടുത്തു. കവിയൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതോടെയാണ് ജന്മനാട്ടിലേക്കു വരവ് നിലച്ചത്.

പത്തനംതിട്ടയിലെ കവിയൂരില്‍ 1945ല്‍ ജനനം. ടി.പി. ദാമോദരന്റേയും ഗൗരിയുടേയും 7 മക്കളില്‍ മൂത്തയാളായിരുന്നു
പൊന്നമ്മ. അന്തരിച്ച നടി കവിയൂര്‍ രേണുകയാണ് ഇളയസഹോദരി. എഴുത്ത് പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പത്താമത്തെ വയസില്‍ അമ്മവീടായ പൊന്‍കുന്നത്തേക്ക് മാറി. എങ്കിലും കവിയൂര്‍ ആയിരുന്നു പൊ
ന്നമ്മയുടെ പ്രിയനാട്.

ദക്ഷിണാമൂര്‍ത്തി സ്വാമിക്കൊപ്പം മഹാദേവന് മുന്നില്‍

സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തി സ്വാമി കവിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൊന്നമ്മയ്‌ക്ക് സംഗീത പഠനത്തില്‍ കമ്പം കയറിയത്. മഹാദേവന് മുന്നില്‍ 41 ദിനം ഭജനം പാര്‍ക്കാനായിരുന്നു അന്ന് സ്വാമിയെത്തിയത്. സ്വാമിയെത്തിയതറിഞ്ഞപ്പോള്‍ അന്നത്തെ നാട്ടുപ്രമാണികള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് സ്വാമി സംഗീതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കണമെന്ന് മോഹമായി. സന്തോഷത്തോടെ അക്കാര്യം ഏറ്റെടുത്ത സ്വാമിയുടെ ആദ്യ സ്വരങ്ങളാണ് പൊന്നമ്മയെ കലാരംഗത്തേക്ക് ആകര്‍ഷിച്ചത്.ഡോ. കവിയൂര്‍ രേവമ്മ അടക്കമുള്ളവര്‍ക്കൊപ്പമാണ് അന്ന് പഠനം തുടങ്ങിയത്. പിന്നീട് എല്‍.പി.ആര്‍. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയില്‍ എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.

കുടുംബക്ഷേത്രമായ തെക്കേതില്‍ ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി എത്തിയപ്പോള്‍

പരദേവതയ്‌ക്ക് മുന്നില്‍

കുടുംബക്ഷേത്രമായ തെക്കേതില്‍ ത്രിപുര സുന്ദരിക്ക് മുന്നില്‍ എല്ലാവര്‍ഷവും പ്രാര്‍ത്ഥനകളുമായി എത്തുമായിരുന്ന പൊന്നമ്മയെ കണ്ണിരോടെയാണ് ബന്ധുജനങ്ങള്‍ ഓര്‍ക്കുന്നത്. അച്ഛന്‍ ടി.പി. ദാമോദരന്റെ സഹോദര പരമ്പരകളില്‍പെട്ടവരാണ് ഇപ്പോള്‍ കുടുംബ വീട്ടിലുള്ളത്. 2014ല്‍ കുടുംബക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കും അനുബന്ധ ചടങ്ങുകള്‍ക്കുമായി പല ദിവസങ്ങളിലും എത്തിയിരുന്നു. മാസപൂജകളും വിശേഷാല്‍ വഴിപാടുകളും കവിയൂര്‍ പൊന്നമ്മയുടെ വകയായി ഇവിടെ മുടങ്ങാതെ നടത്തിയിരുന്നു.

 

Tags: Kaviyoor ponnammatribute to Kaviyoor Ponnamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയൂര്‍ പൊന്നമ്മക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

Kerala

കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മ ,പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Entertainment

മുലപ്പാല്‍ പോലും തന്നില്ലെന്ന് മകള്‍; പൊന്നമ്മയോട് അകല്‍ച്ച കാണിച്ച സ്വന്തം മകള്‍

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മക്ക് എറണാകുളം ലിസി ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Entertainment

പാട്ടു പഠിച്ച് അരങ്ങിലെത്തി…

ഭിക്ഷാടന മാഫിയ പൊള്ളല്‍ ഏല്‍പ്പിച്ച മുരുകനോടൊപ്പം കവിയൂര്‍ പൊന്നമ്മ (ഫയല്‍ ചിത്രം)
Kerala

വേല്‍മുരുകന് തുണയായി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.