Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാന ശമ്പളം പോലും ഇല്ലാതെ കേപ്പിന്റെ സ്ഥാപനങ്ങളിലെ കരാർ – ദിവസവേതന ജീവനക്കാർ; സെപ്തംബർ ആറിന് സൂചനാ പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 04:27 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ – ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ന്റെ സ്ഥാപനങ്ങളിൽ അടിസ്ഥാന ശമ്പളം ഇല്ലാതെ അഞ്ഞൂറോളം കരാർ – ദിവസവേതന ജീവനക്കാർ. ഒൻപത് എഞ്ചിനീയറിംഗ് കോളേജുകൾ, മാനേജ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട്, ഫിനിഷിങ് സ്കൂൾ, സാഗര സഹകരണ ആശുപത്രി, കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് പുന്നപ്ര എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അസിസ്റ്റൻ്റ്, ലാബ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ ടെക്നീഷൻസ്, സെക്യൂരിറ്റി ജീവനക്കാർ, ഡ്രൈവേഴ്‌സ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ പണിയെടുക്കുന്ന കരാർ ദിവസവേതന ജീവനക്കാരുടെ ജീവിതമാണ് ഇന്ന് വളരെ ദയനീയമായ അവസ്ഥയിലായിരിക്കുന്നത്.

ഇവിടെ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഒരു ദിവസം 445 രൂപയാണ്. വർഷങ്ങളായി സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാർക്കും ഇതേ വേതനം തന്നെയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ദിവസ വേതന ജീവനക്കാർക്ക് ഒരു തരത്തിലുമുള്ള ലീവ് ആനുകൂല്യങ്ങളും ലഭിക്കാത്തത് കരണം വേതനത്തിന് യാതൊരു സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ്. ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതുകൊണ്ട് കേപ്പിന് യാതൊരു സാമ്പത്തിക ബാധ്യതയും വരാത്ത സാഹചര്യത്തിലും ഇതും പരിഗണിക്കപെട്ടിട്ടില്ല.

ഗവൺമെൻ്റ് കരാർ ദിവസവേതന ജീവനക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വേതനം പുതുക്കി നിശ്ചയിക്കാറുള്ളത്. എന്നാൽ 2021-ൽ പുതുക്കി നിശ്ചയിച്ച വേതനംപോലും ഇതുവരെ കേപ്പിൽ നടപ്പാക്കിയിട്ടില്ല എന്നത് ഇവിടെയുള്ള കരാർ-ദിവസ വേതന ജീവനക്കരോടുള്ള മാനേജ്മെൻ്റിന്റെ അവഗണനയുടെ ഭാഗമാണ്. ഗവൺമെൻ്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കേപ്പിൽ മിനിമം വേതനവും, ലീവാനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കാത്തത് നിലവിലെ ഭരണ സംവിധാനത്തിന് പോലും അപമാനകരമാണ് എന്നതിൽ സംശയമില്ല.

കലാകാലങ്ങളായി ജീവനക്കാർ അവശ്യപെട്ടുകൊണ്ടിരിക്കുന്ന മിനിമം വേതനം, പത്തു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലേയും എല്ലാ വിഭാഗം കരാർ ദിവസവേതന ജീവനക്കാരും വരുന്ന സെപ്തംബർ ആറിന് സൂചനാ പണിമുടക്കും. മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കേപ്പ് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയും കേപ്പ് കോൺട്രാക്റ്റ് ആൻഡ് ഡെയ്‌ലി വേജസ്സ് എംപ്ലോയീസ് യൂണിയൻ നടത്തുവാൻ തീരുമാനിച്ചിരിക്കകയാണ്.

Tags: Salaryemployeesco-operative departmentCAPE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.