Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

റൂമിലേക്ക് ചെല്ലാന്‍ പറഞ്ഞ് വിളിച്ചു, സംവിധായകനെ ചെരുപ്പൂരി അടിച്ചിട്ടുണ്ട്; തന്റെ അനുഭവം പറഞ്ഞ് നടി ഉഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 07:07 pm IST
in Entertainment

ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉഷ ഹസീന. ഒരു കാലത്ത് നിരന്തരം സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന നടി ഇടയ്‌ക്ക് പൂര്‍ണമായിട്ടും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് തിരികെ വരികയും വീണ്ടും ഇടവേള എടുത്ത് പോവുകയും ചെയ്തു.

പ്രതികരിക്കാന്‍ പോയതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ചിലര്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയാണ് ഉഷയിപ്പോള്‍. ഹേമ കമ്മീറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലൂടെയാണ് ഉഷ തന്റെ അനുഭവങ്ങളും പങ്കുവെച്ചത്.

ഇത്തരം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ലെന്നല്ല, ഉണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയിലേക്ക് വന്ന സമയത്താണ്. ഒരു സംവിധായകന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴെ അദ്ദേഹം ഭയങ്കര കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞു. അങ്ങനൊരു ഭയത്തോട് കൂടിയാണ് അതില്‍ അഭിനയിക്കാന്‍ പോയത്. പിന്നെ വാപ്പ എന്റെ കൂടെയുളളതിന്റെ ധൈര്യം ഉണ്ടായിരുന്നു.

ആ സംവിധായകന്റെ രീതികള്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അഭിനയിക്കാന്‍ ചെല്ലുന്ന നടിമാര്‍ക്ക് ആദ്യം എല്ലാത്തിനും സ്വാതന്ത്യം കൊടുക്കും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പൊട്ട് വെക്കണോ, വെച്ചോളൂ.അങ്ങനെയാണ്. പിന്നീട് പുള്ളിയുടെ സ്വഭാവം മാറി തുടങ്ങി. ഫോണിലൂടെ വിളിച്ച് റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാനെന്റെ പിതാവിനൊപ്പമാണ് അങ്ങോട്ട് പോയത്. അദ്ദേഹം ഇപ്പോള്‍ ജീവനോടെയില്ല, മരിച്ച് പോയി. അതുകൊണ്ട് കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല.

അങ്ങനൊരു അനുഭവം ഉണ്ടായ സമയത്ത് തന്നെ ഞാന്‍ പ്രതികരിച്ചിരുന്നു. പിന്നീട് സെറ്റിലേക്ക് വന്നാല്‍ നമ്മളോട് ഇദ്ദേഹം വളരെ മോശമായി പെരുമാറാന്‍ തുടങ്ങി. നന്നായി അഭിനയിച്ചാലും അത് മോശമാണെന്ന് പറയും. മറ്റുള്ളവരുടെ മുന്നില്‍ ഭയങ്കരമായി ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ചെരുപ്പൂരി അടിച്ചോണ്ട് ഞാന്‍ പ്രതികരിച്ചിരുന്നു. അന്ന് മീഡിയ കുറവായിരുന്നല്ലോ. മാസികകളിലാണ് ആ വാര്‍ത്തഎഴുതി വന്നത്.

പവര്‍ ഗ്രൂപ്പ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അവസരത്തിന് വേണ്ടി കിടക്ക പങ്കിടണം എന്ന് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും പ്രതികരിച്ചതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. ഞാന്‍ കുറേ അനുഭവിച്ചു. കുറേ ആളുകള്‍ ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ഇതൊക്കെ ചെയ്യുന്നതെന്ന് അന്ന് അറിയില്ല. കുറേ കാലം സിനിമയില്‍ അവസരം ഇല്ലാതെ പോയത് അതുകൊണ്ടാണെന്ന് എനിക്കിപ്പോഴാണ് മനസിലാവുന്നത്.

പ്രതികരിച്ചതിന്റെ പേരിലാണ് എനിക്ക് കുറേ സിനിമകള്‍ നഷ്ടപ്പെട്ടത്. അത് മുന്‍പ് പറഞ്ഞ സംവിധായകന്‍ കാരണമല്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ ഞാന്‍ പിന്നീട് അഭിനയിച്ചിട്ടില്ലെന്നേയുള്ളു.

എന്റെ കുറച്ച് കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇനി പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്. ആരോടാണ് നമ്മള്‍ പരാതി പറയേണ്ടത്. ഇന്നത്തെ പോലെ അന്ന് നിയമങ്ങള്‍ ഇല്ല. പറയാന്‍ ആരുമില്ലായിരുന്നുവെന്നും ഉഷ കൂട്ടിച്ചേര്‍ക്കുന്നു.

 

Tags: malayalam cinemaCasting CouchActress ushaLatest newsHema commission report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.