Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂവാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ഒരു വര്‍ഷം; പ്രതികളായ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇപ്പോഴും സുരക്ഷിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 12:10 pm IST
in Thiruvananthapuram

പൂവാര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ പൂവാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ ഉള്‍പ്പെട്ട സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും പോലീസിന് മുന്നിലൂടെ വിലസുന്നു. സിപിഎം പൂവാര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ചെക്കടി ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്‌ഐ പൂവാര്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ്, മേഖലാ ട്രഷറര്‍ തുടങ്ങി സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇതില്‍ പലരുടെയും പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടും ഇവരാരും പ്രതി പട്ടികയിലില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറയുന്നു. ഈ കേസില്‍ വാദി ഭാഗം പോലീസുകാരാണ്. കേസുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെ ഇതിനകം സ്ഥലംമാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം. ബാക്കിയുള്ളവരെ ജില്ലയ്‌ക്ക് പുറത്തേയ്‌ക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ട്.

2023 ആഗസ്റ്റ് 7 നാണ് ഒരു സംഘം സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂവാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. പുല്ലുവിള സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പൂവാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സിന് പിന്നില്‍ തട്ടിയത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പുല്ലുവിള സ്വദേശികളായ ശ്യാംകുമാര്‍, യേശുദാസ്, തോമസ് എന്നിവരെ പൂവാര്‍ പോലീസ് പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. ഇതറിഞ്ഞ് സ്‌റ്റേഷനില്‍ പ്രകടനവുമായി എത്തിയ സിപി എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും പോലീസ് പിടികൂടിയവരെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് കേസ്.

സംഭവത്തില്‍ അന്നുതന്നെ ഏഴ് പ്രതികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഒരു വര്‍ഷത്തിനിടയില്‍ പൂവാര്‍ പഞ്ചായത്തംഗം ശരത്കുമാര്‍, പൂവാര്‍ സ്വദേശി അന്‍സില്‍, പൂവാര്‍ ഇഎംഎസ് കോളനി സ്വദേശി മുഹമ്മദ് റാഫി എന്നിവരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. മറ്റെല്ലാ പ്രതികളും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നിരവധി പൊതുപരിപാടികളിലുമായി പൂവാറില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്നും ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചവരെ പിടികൂടാത്തില്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുക മാത്രമായിരുന്നുവെന്നുമാണ് സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.

Tags: cpmattackDYFIpoovar police station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.