Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കൈവിട്ട് പോകാതിരിക്കാൻ രാത്രി വൈൻ നൽകി ഉറക്കി; പിന്നീട് അതില്ലാതെ ശ്രീദേവിക്ക് പറ്റാതായി; വെളിപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 02:31 pm IST
inEntertainment

ഇന്ത്യൻ സിനിമയിലെ വിസ്മയമായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ ഉയരങ്ങളിൽ എത്തിച്ചു. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ശ്രീദേവിയെ തേടി ​ഗോസിപ്പുകൾ തുടരെ വന്നു. സിനിമ പോലെ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. വിവാഹിതനായ ബോണി കപൂറുമായുള്ള അടുപ്പവും വിവാഹവും ശ്രീദേവിക്ക് നേരെ വിമർശനങ്ങൾ വരാൻ കാരണമായി. 2018 ൽ നടി അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോൾ പല അഭ്യൂഹങ്ങളും വന്നു

മരണ സമയത്ത് ശ്രീദേവി മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരുന്നെന്ന് റിപ്പോർട്ട് വന്നു. പിന്നീടാണ് അധികമാരുമറിയായ്‌ത്ത ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വന്നത്. ആഡംബര ജീവിതമാണ് ശ്രീദേവി നയിച്ചിരുന്നത്. സൗന്ദര്യം നിലനിർത്താൻ നിരവധി തവണ പ്ലാസ്റ്റിക് സർജറികൾ ചെയ്ത വിവരം പുറത്ത് വന്നു. ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പത്മിനി പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്ര​​ദ്ധ നേടുന്നത്.

ബാലതാരമായി അഭിനയിക്കുന്ന കാലം മുതൽ ശ്രീദേവിയെ അടുത്തറിഞ്ഞ ആളാണ് കുട്ടി പത്മിനി. ശ്രീദേവി വളരെ പോപ്പുലറായി. തന്റെ മകൾ കൈവിട്ട് പോകുമോ എന്ന് അമ്മ ഭയന്നു. അക്കാലത്ത് വൈകുന്നേരം ആറ് മണിക്ക് ഷൂട്ടിം​ഗ് തീരും. വൈകുന്നേരം പുറത്ത് പോകരുത്, നീ വൈൻ കഴിക്ക്, ശരീരത്തിന് നല്ലതാണ്, ഇത് കഴിച്ച് നീ എട്ട് മണിക്ക് തന്നെ ഉറങ്ങെന്ന് അമ്മ ഉപദേശിച്ചു. പെറ്റമ്മ ചെയ്തതാണെങ്കിലും അത് തെറ്റ് തന്നെയാണ്.

പിൽക്കാലത്ത് വൈൻ ഇല്ലാതെ ശ്രീദേവിക്ക് പറ്റാതായി. വൈൻ അവളുടെ ജീവിതത്തിലെ ഒരു അം​ഗമായി എന്ന് പറയാമെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. ശ്രീദേവി സൗന്ദര്യത്തിന് നൽകിയ ശ്രദ്ധയെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. ശ്രീദേവിക്ക് താനെപ്പോഴും ഭം​ഗിയായിരിക്കണമെന്നായിരുന്നു. ഇൻസെക്യൂരിറ്റി കൂടുതലാണ്. അത്രയും പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ശ്രീയുടെ അടുത്ത ബന്ധുവാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ലണ്ടനിൽ ഒരു വലിയ പ്ലാസ്റ്റിക് സർജൻ ഉണ്ട്. മുഖത്ത് ഒരുപാട് മാറ്റങ്ങൾ വരുത്തി

ഭർത്താവിനോട് പോലും പറയില്ല. ഷോപ്പിം​ഗിന് പോകുകയാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് സർജറി ചെയ്ത് വരും. എപ്പോഴും ഡയറ്റിം​ഗായിരുന്നു. അവസാനം വരെയും ഡയറ്റിം​ഗിൽ ആയിരുന്നു ശ്രീദേവിയെന്ന് കുട്ടി പത്മിനി പറഞ്ഞു. ശ്രീദേവിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. മരണം തനിക്ക് വലിയ ഞെട്ടലായെന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

പരോക്ഷമായി മറുപ‌ടി നൽകി നടി ഭാവന 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയായിരുന്നു നടി. ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങിയാണ് മരണം. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. ആർച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുശി കപൂർ അഭിനയ രം​ഗത്ത് തുടക്കം കുറിച്ചത്

 

Tags: bollywoodActress Sreedevi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.