Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാന്തമായ മണിപ്പൂരിനെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; മാധ്യമ പ്രവര്‍ത്തകന്‍ വെറുതെ വിട്ടില്ല; ഉത്തരം പറയാനാവാതെ ഇറങ്ങിപ്പോയി രാഹുല്‍

മണിപ്പൂര്‍ ഒന്ന് ശാന്തമായിത്തുടങ്ങിയതായിരുന്നു. കലാപങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയതായിരുന്നു. അതിനിടെയാണ് വീണ്ടും അവിടെ കനല്‍ വാരിയിടാനും പ്രശ്നം ആളിക്കത്തിക്കാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 10:16 pm IST
in India
രാഹുല്‍ ഗാന്ധി മണിപ്പൂരിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നു

രാഹുല്‍ ഗാന്ധി മണിപ്പൂരിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നു

ഇംഫാല്‍: മണിപ്പൂര്‍ ഒന്ന് ശാന്തമായിത്തുടങ്ങിയതായിരുന്നു. കലാപങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയതായിരുന്നു. അതിനിടെയാണ് വീണ്ടും അവിടെ കനല്‍ വാരിയിടാനും പ്രശ്നം ആളിക്കത്തിക്കാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരില്‍ എത്തിയത്.

മണിപ്പൂരില്‍ എത്തിയ ശേഷം മോദി വിരുദ്ധ മാധ്യമങ്ങളോട് മണിപ്പൂര്‍ കലാപത്തിന്റെ മുഴുവന്‍ കാരണക്കാരനും മോദിയാണെന്ന് പറഞ്ഞ് ഹീറോ ആയി വിലസുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തും മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നാണ് മണിപ്പൂര്‍ കലാപത്തിന്റെ കുറ്റം മുഴുവന്‍ മോദിയ്‌ക്ക് ചാര്‍ത്തിക്കൊടുത്ത് രാഹുല്‍ ഹീറോ ആയത്.

വാര്‍ത്താസമ്മേളനത്തില്‍ ഉത്തരംമുട്ടിയ രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോകുന്നു:

See how Rahul Gandhi ran away when a journalist asked some tough questions.

So called PM material !!pic.twitter.com/e7G3jXWZkM

— Anubha Gujral (@AnubhaDayal) July 8, 2024

പക്ഷെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു വാര്‍ത്താസമ്മേളനം അദ്ദേഹത്തിന് തിരിച്ചടിയായി. ആദ്യമൊക്കെ മോദിയെ കുടുക്കാന്‍ പാകത്തിലുള്ള ചില പ്രസ്താവനകള്‍ രാഹുല്‍ നടത്തി. “മണിപ്പൂര്‍ ഒരു സുന്ദരസംസ്ഥാനമായിരുന്നെന്നും 2023ലെ ലഹളയ്‌ക്ക് ശേഷം യാതന അനുഭവിക്കുകയാണ്”- രാഹുല്‍ ഗാന്ധി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുക എന്ന ദുഷ്ടലാക്കോടെ മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അതിനിടയിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യവുമായി എഴുന്നേറ്റത്.

ആ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഈ ചോദ്യത്തിന് ർ ഇതിന് മറുപടി പറയുക എളുപ്പമല്ലെന്ന് രാഹുല്‍ ഗാന്ധിക്ക് മനസ്സിലായി. ഉടനെ രാഹുല്‍ അല്‍പം അമര്‍ഷത്തോടെ എഴുന്നേറ്റു. മണിപ്പൂര്‍ വിഷയത്തെ വഴിമാറ്റിവിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയത്. പിന്നീട് അദ്ദേഹം വാര്‍ത്തസമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

Tags: Media Personpress conferenceMeiteiKukiethnic conflictRahul GandhiJournalistmanipurwalkout
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

India

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

പുതിയ വാര്‍ത്തകള്‍

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.