Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വർഷങ്ങൾക്ക് ശേഷം അതിജീവിതയുടെ വെളിപ്പെടുത്തൽ :അന്ന് സെക്സ് റാക്കറ്റിൽ നിന്നും സുനിൽ ഷെട്ടി രക്ഷിച്ചത് 128 നേപ്പാളി സ്ത്രീകളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 09:26 am IST
inEntertainment

 

നായകനായും രക്ഷകനായുമൊക്കെ സുനിൽ ഷെട്ടി തകർത്തഭിനയിച്ച നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സുനിൽ ഷെട്ടി രക്ഷകനായൊരു സംഭവമുണ്ട്. മുംബൈയിലെ പെൺവാണിഭസംഘത്തിൽ നിന്നും 128 നേപ്പാളി സ്ത്രീകളെയാണ് സുനിൽ ഷെട്ടി രക്ഷപ്പെടുത്തിയത്. അവർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ താരം ബുക്ക് ചെയ്തു. 24 വർഷത്തിനുശേഷം അതിജീവിതകളിൽ ഒരാൾ ഒരു അഭിമുഖത്തിൽ ഈ കഥ വെളിപ്പെടുത്തും വരെ താരം ഈ പ്രവൃത്തി സ്വകാര്യമായി സൂക്ഷിച്ചു.

അതിജീവിത ചാരിമയ തമാംഗ് ആണ് സുനിൽ ഷെട്ടിയുടെ ഈ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഗ്രാമത്തിൽ നിന്ന് എങ്ങനെയാണ് താൻ കടത്തപ്പെട്ടതെന്നും സുനിൽ ഷെട്ടി സെക്‌സ് റാക്കറ്റിൽ നിന്ന് തങ്ങളെ എങ്ങനെ രക്ഷിച്ചുവെന്നും ചാരിമയ തുറന്നു പറഞ്ഞു. “റെസ്ക്യൂ ഓപ്പറേഷൻ എങ്ങനെ നടത്തണമെന്ന് സർക്കാർ ആശയക്കുഴപ്പത്തിലായപ്പോൾ, ഞങ്ങളെ പിന്തുണച്ചത് ഇന്ത്യൻ സിനിമയിലെ നായകന്മാരിൽ ഒരാളായ സുനിൽ ഷെട്ടിയാണ്,” ദ ഫോർഗട്ടൻ വൺസ്: ഹ്യൂമൻ ട്രാഫിക്കിംഗ് ഇൻ നേപ്പാൾ എന്ന ഡോക്യുമെന്ററിയിൽ ചാരിമയ പറഞ്ഞു.

“1996 ഫെബ്രുവരി 5ന്, വേശ്യാലയ തെരുവായ കാമാത്തിപുര മുഴുവൻ പോലീസും സാമൂഹിക പ്രവർത്തകരും വളഞ്ഞിരുന്നു. അവർ ഞങ്ങളെ അവിടെ നിന്ന് പുറത്തിറക്കി. ഞങ്ങളെ രക്ഷപ്പെടുത്തി. എന്നാൽ രക്ഷപ്പെടുത്തിയതിനു ശേഷം നേപ്പാൾ സർക്കാർ ഞങ്ങളെ തിരികെ കൊണ്ടുപോവാൻ വിസമ്മതിച്ചു. ഞങ്ങൾക്ക് ജനന സർട്ടിഫിക്കറ്റോ പൗരത്വ കാർഡോ ഇല്ലെന്ന് സർക്കാർ പറഞ്ഞു. അപ്പോഴാണ് നിങ്ങളുടെ ഹീറോ, സുനിൽ ഷെട്ടി ഞങ്ങളുടെ രക്ഷകനായത്. രക്ഷപ്പെട്ട ഞങ്ങൾ 128 സ്ത്രീകൾക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാന ടിക്കറ്റ് അദ്ദേഹം നൽകി.”

1996 ഫെബ്രുവരി 5ന് മുംബൈയിലെ കാമാത്തിപുര റെഡ് ലൈറ്റ് ഏരിയയിൽ നിന്ന് 14നും 30 നും ഇടയിൽ പ്രായമുള്ള 456 പേരെയാണ് മുംബൈ പോലീസ് രക്ഷപ്പെടുത്തിയത്. അതിൽ 128 പേർ നേപ്പാളികളായിരുന്നു. എന്നാൽ അവർക്ക് പൗരത്വരേഖ ഇല്ലാത്തതിനാൽ അവരെ തിരിച്ചു നാട്ടിലേക്ക് എത്തിക്കാൻ നേപ്പാൾ സർക്കാർ ആഗ്രഹിച്ചില്ല. എന്നാൽ, അവർക്കെല്ലാം വിമാനടിക്കറ്റ് നൽകി, തന്റെ ഭാര്യാ മാതാവും ‘സേവ് ദ ചിൽഡ്രൻ’ എന്ന എൻജിഒയുടെ സ്ഥാപകയുമായ വിപുല കദ്രിയുടെ സഹായത്തോടെ ആ സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു നടൻ.

 

“ഫ്ലൈറ്റ് ടിക്കറ്റിന്റെ വിലയെക്കുറിച്ച് ഞങ്ങൾ അപ്പോൾ ആലോചിച്ചില്ല, ചെലവ് അത്ര പ്രധാനമായിരുന്നില്ല. ആ പരിശ്രമമായിരുന്നു പ്രധാനം. എന്റെ ഭാര്യാമാതാവ് സേവ് ദി ചിൽഡ്രൻ എൻജിഒ ആരംഭിച്ചിരുന്നു, ഇന്നും അത് സജീവമാണ്. ഇന്നും നമ്മളെല്ലാവരും അതിൽ ഉൾപ്പെട്ടവരാണ്,” ഇതിനെ കുറിച്ച് സുനിൽ ഷെട്ടി പറയുന്നതിങ്ങനെ.

“എന്തുകൊണ്ടാണ് ഇത്രയും വർഷം ഇക്കാര്യം സ്വകാര്യമാക്കി വച്ചു,” എന്ന ചോദ്യത്തിന് “ഒന്നാമത്, ഞങ്ങൾ അതിനെ മഹത്വവരിക്കാൻ ആഗ്രഹിച്ചില്ല. അത്രയും പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കാര്യം പരസ്യമാക്കുന്നതും ശരിയായില്ല. രണ്ടാമത്, ഇത്തരം വൃത്തിക്കെട്ട മാഫിയകൾ ഒരിക്കലും ഇല്ലാതാവില്ല. ആ ഓപ്പറേഷൻ വളരെ ലോ പ്രൊഫൈൽ ആയാണ് ചെയ്താണ്. അതിനാൽ അധികമാരും അത് അറിഞ്ഞില്ല,” സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.

Tags: Nepalsex racketHindimovieSunilshetty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.