Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വർഷങ്ങൾക്ക് ശേഷം അതിജീവിതയുടെ വെളിപ്പെടുത്തൽ :അന്ന് സെക്സ് റാക്കറ്റിൽ നിന്നും സുനിൽ ഷെട്ടി രക്ഷിച്ചത് 128 നേപ്പാളി സ്ത്രീകളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 09:26 am IST
inEntertainment

 

നായകനായും രക്ഷകനായുമൊക്കെ സുനിൽ ഷെട്ടി തകർത്തഭിനയിച്ച നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സുനിൽ ഷെട്ടി രക്ഷകനായൊരു സംഭവമുണ്ട്. മുംബൈയിലെ പെൺവാണിഭസംഘത്തിൽ നിന്നും 128 നേപ്പാളി സ്ത്രീകളെയാണ് സുനിൽ ഷെട്ടി രക്ഷപ്പെടുത്തിയത്. അവർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ താരം ബുക്ക് ചെയ്തു. 24 വർഷത്തിനുശേഷം അതിജീവിതകളിൽ ഒരാൾ ഒരു അഭിമുഖത്തിൽ ഈ കഥ വെളിപ്പെടുത്തും വരെ താരം ഈ പ്രവൃത്തി സ്വകാര്യമായി സൂക്ഷിച്ചു.

അതിജീവിത ചാരിമയ തമാംഗ് ആണ് സുനിൽ ഷെട്ടിയുടെ ഈ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഗ്രാമത്തിൽ നിന്ന് എങ്ങനെയാണ് താൻ കടത്തപ്പെട്ടതെന്നും സുനിൽ ഷെട്ടി സെക്‌സ് റാക്കറ്റിൽ നിന്ന് തങ്ങളെ എങ്ങനെ രക്ഷിച്ചുവെന്നും ചാരിമയ തുറന്നു പറഞ്ഞു. “റെസ്ക്യൂ ഓപ്പറേഷൻ എങ്ങനെ നടത്തണമെന്ന് സർക്കാർ ആശയക്കുഴപ്പത്തിലായപ്പോൾ, ഞങ്ങളെ പിന്തുണച്ചത് ഇന്ത്യൻ സിനിമയിലെ നായകന്മാരിൽ ഒരാളായ സുനിൽ ഷെട്ടിയാണ്,” ദ ഫോർഗട്ടൻ വൺസ്: ഹ്യൂമൻ ട്രാഫിക്കിംഗ് ഇൻ നേപ്പാൾ എന്ന ഡോക്യുമെന്ററിയിൽ ചാരിമയ പറഞ്ഞു.

“1996 ഫെബ്രുവരി 5ന്, വേശ്യാലയ തെരുവായ കാമാത്തിപുര മുഴുവൻ പോലീസും സാമൂഹിക പ്രവർത്തകരും വളഞ്ഞിരുന്നു. അവർ ഞങ്ങളെ അവിടെ നിന്ന് പുറത്തിറക്കി. ഞങ്ങളെ രക്ഷപ്പെടുത്തി. എന്നാൽ രക്ഷപ്പെടുത്തിയതിനു ശേഷം നേപ്പാൾ സർക്കാർ ഞങ്ങളെ തിരികെ കൊണ്ടുപോവാൻ വിസമ്മതിച്ചു. ഞങ്ങൾക്ക് ജനന സർട്ടിഫിക്കറ്റോ പൗരത്വ കാർഡോ ഇല്ലെന്ന് സർക്കാർ പറഞ്ഞു. അപ്പോഴാണ് നിങ്ങളുടെ ഹീറോ, സുനിൽ ഷെട്ടി ഞങ്ങളുടെ രക്ഷകനായത്. രക്ഷപ്പെട്ട ഞങ്ങൾ 128 സ്ത്രീകൾക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാന ടിക്കറ്റ് അദ്ദേഹം നൽകി.”

1996 ഫെബ്രുവരി 5ന് മുംബൈയിലെ കാമാത്തിപുര റെഡ് ലൈറ്റ് ഏരിയയിൽ നിന്ന് 14നും 30 നും ഇടയിൽ പ്രായമുള്ള 456 പേരെയാണ് മുംബൈ പോലീസ് രക്ഷപ്പെടുത്തിയത്. അതിൽ 128 പേർ നേപ്പാളികളായിരുന്നു. എന്നാൽ അവർക്ക് പൗരത്വരേഖ ഇല്ലാത്തതിനാൽ അവരെ തിരിച്ചു നാട്ടിലേക്ക് എത്തിക്കാൻ നേപ്പാൾ സർക്കാർ ആഗ്രഹിച്ചില്ല. എന്നാൽ, അവർക്കെല്ലാം വിമാനടിക്കറ്റ് നൽകി, തന്റെ ഭാര്യാ മാതാവും ‘സേവ് ദ ചിൽഡ്രൻ’ എന്ന എൻജിഒയുടെ സ്ഥാപകയുമായ വിപുല കദ്രിയുടെ സഹായത്തോടെ ആ സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു നടൻ.

 

“ഫ്ലൈറ്റ് ടിക്കറ്റിന്റെ വിലയെക്കുറിച്ച് ഞങ്ങൾ അപ്പോൾ ആലോചിച്ചില്ല, ചെലവ് അത്ര പ്രധാനമായിരുന്നില്ല. ആ പരിശ്രമമായിരുന്നു പ്രധാനം. എന്റെ ഭാര്യാമാതാവ് സേവ് ദി ചിൽഡ്രൻ എൻജിഒ ആരംഭിച്ചിരുന്നു, ഇന്നും അത് സജീവമാണ്. ഇന്നും നമ്മളെല്ലാവരും അതിൽ ഉൾപ്പെട്ടവരാണ്,” ഇതിനെ കുറിച്ച് സുനിൽ ഷെട്ടി പറയുന്നതിങ്ങനെ.

“എന്തുകൊണ്ടാണ് ഇത്രയും വർഷം ഇക്കാര്യം സ്വകാര്യമാക്കി വച്ചു,” എന്ന ചോദ്യത്തിന് “ഒന്നാമത്, ഞങ്ങൾ അതിനെ മഹത്വവരിക്കാൻ ആഗ്രഹിച്ചില്ല. അത്രയും പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കാര്യം പരസ്യമാക്കുന്നതും ശരിയായില്ല. രണ്ടാമത്, ഇത്തരം വൃത്തിക്കെട്ട മാഫിയകൾ ഒരിക്കലും ഇല്ലാതാവില്ല. ആ ഓപ്പറേഷൻ വളരെ ലോ പ്രൊഫൈൽ ആയാണ് ചെയ്താണ്. അതിനാൽ അധികമാരും അത് അറിഞ്ഞില്ല,” സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.

Tags: Nepalsex racketHindimovieSunilshetty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.