Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി; മമതയ്‌ക്കും സ്പീക്കര്‍ക്കും ഗവര്‍ണറുടെ കനത്ത തിരിച്ചടി

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 11:36 pm IST
inIndia

കൊല്‍ക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളില്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി. തൊട്ടുപിന്നാലെ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് ദല്‍ഹിയിലേക്ക് തിരിച്ചു.

സ്പീക്കര്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്തതാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകാന്‍ കാരണം. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞയില്‍ നിന്ന് സ്പീക്കറെ ഒഴിവാക്കിയത് മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്‌ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു. പതിവിന് വിപരീതമായിട്ടാണ് ഇത്.

സാധാരണ ഗതിയില്‍ എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ നിയമസഭയില്‍ വച്ചാണ് നടക്കാറ്. എന്നാല്‍ ഇക്കുറി സ്പീക്കറുടെ അനുചിതമായ പെരുമാറ്റവും, മുഖ്യമന്ത്രിയുടെ വക്താവായി മാറിക്കൊണ്ടുള്ള പ്രവര്‍ത്തനശൈലിയും ആണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നിയുക്ത എം.എല്‍.എ മാര്‍ നിശ്ചിതസമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ദല്‍ഹിയിലേക്ക് തിരക്കിട്ട് തിരിക്കുകയായിരുന്നു.

ഭരണഘടന അനുസരിച്ച് എം എല്‍ എ മാര്‍ സത്യപ്രതിജ്ഞ നടത്തേണ്ടത് ആരുടെ മുന്നില്‍ എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണ്. ഗവര്‍ണര്‍ക്ക് നേരിട്ടും ഇത് ചെയ്യാം.

ബംഗാള്‍ നിയമസഭ സ്പീക്കര്‍ സ്ഥാനത്തും അസ്ഥാനത്തും ഗവര്‍ണറുടെ പദവിയുടെ അന്തസിനെ മാനിക്കാത്ത നിലയില്‍ സംസാരിക്കുന്നു എന്നത് ഗവര്‍ണറെ ചൊടിപ്പിച്ചു. അതുകൊണ്ട് ആദ്യമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഒരു പട്ടിക ജാതി നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എ ക്ക് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്കുള്ള അവസരം ഒരുക്കിയത് രാജ്ഭവനിലാണ്. ഇക്കുറിയും അങ്ങനെ തന്നെ ചെയ്തു.

എന്നാല്‍ തനിക്ക് ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സന്തോഷമേ ഉള്ളു എങ്കിലും അത് അസംബ്ലിയില്‍ വച്ചായിരിക്കണം എന്ന് എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു. അതേസമയം തല്‍ക്കാലം തീരുമാനം പുനഃപരിശോധിക്കുന്നില്ലഎന്ന നിലപാടാണ് രാജ്ഭവന്‍ എടുത്തത്. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടല്‍ നിമിത്തം രാജ് ഭവനില്‍ സത്യപ്രതിജ്ഞക്കു വരാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് ഒരു എം എല്‍ എ അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍, അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ സമാജികര്‍ക്കു തന്നെയാണെന്നു വ്യക്തമാക്കിയ രാജ്ഭവന്‍ നിയമം അതിന്റെ വഴിക്കു പോകും എന്ന ശക്തമായ നിലപാടെടുത്തു.

ഭരണഘടന അനുസരിച്ച് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞ ചെയ്യുന്നില്ല എങ്കില്‍ അസംബ്ലിയില്‍ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും. സത്യപ്രതിജ്ഞ ചെയ്യാതെ അസംബ്ലിയില്‍ തുടരുന്ന ഓരോ ദിവസവും അഞ്ഞൂറ് രൂപ പിഴ ചുമത്തുമെന്നും ഭരണഘടന അനുശാസിക്കുന്നു. ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു മുന്‍പ് മമത സര്‍ക്കാര്‍ ലോകായുക്തയായി നിയമിച്ച വ്യക്തിക്ക് നിയമനം നിയമപരമല്ല എന്ന കാരണത്താല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍, ചുമതലയെയേറ്റെടുത്ത് ഏതാനും നാള്‍ക്കകം ഗവര്‍ണര്‍ വിസമ്മതിച്ചു. ഈ നിലപാട് മമത സര്‍ക്കാരിന് മനസില്ലാമനേസാടെ അംഗീകരിക്കേണ്ടിവന്നു. പിന്നീട് ഗവര്‍ണറുടെ നിര്‍ബന്ധ പ്രകാരം, ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതിനു ശേഷമാണ് ലോകായുക്ത ചുമതലയേറ്റത്.

മമതയോട് വ്യക്തിപരമായി നല്ല ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കുന്ന ശൈലിയാണ് ഗവര്‍ണര്‍ ബോസ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്.
സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കെയാണ് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയുള്ള ഈ പുതിയ സംഭവവികാസങ്ങള്‍

 

Tags: West Bengalmamatha banarjeeMLAgovernnoroathAnanda Bose
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.