Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹീമോഫീലിയ മരുന്നുകള്‍ കിട്ടാനില്ല: രോഗികള്‍ ദുരിതത്തില്‍, ആശാധാര പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2000 രോഗികൾ

എം.ഡി. ബാബു രഞ്ജിത്ത്byഎം.ഡി. ബാബു രഞ്ജിത്ത്
Jun 22, 2024, 11:45 am IST
inKerala, Health

കരുനാഗപ്പള്ളി: ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി നല്കിവരുന്ന ജീവന്‍ രക്ഷാമരുന്ന് ലഭിക്കാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നു. രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീനുകള്‍ ഉള്‍പ്പെടുന്ന ഫാക്ടര്‍- ഏഴ്, എട്ട്, ഒന്‍പത്, ഫൈബ, ഫെമിലിബ്രു എന്നീ മരുന്നുകളാണ് ഹീമോഫീലിയ രോഗികള്‍ക്ക് നല്കുന്നത്.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ഹീമോഫീലിയ. രോഗം ബാധിച്ചവരില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാതിരിക്കും. രക്തസ്രാവം നിലയ്‌ക്കാതിരിക്കുന്നത് രോഗികളുടെ മരണത്തിനു കാരണമായേക്കാം. ദേശീയ ആരോഗ്യ പദ്ധതിയുടെ കീഴിലുള്ള ആശാധാര പദ്ധതി പ്രകാരം സൗജന്യമായാണ് മരുന്ന് നല്കുന്നത്. സംസ്ഥാനത്ത് 2000 ഹീമോഫീലിയ രോഗികളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കാരുണ്യ ഫാര്‍മസി വഴിയാണ് സൗജന്യ മരുന്നുവിതരണം നടന്നിരുന്നത്. രക്തസ്രാവമുണ്ടാകുമ്പോള്‍ ഫാര്‍മസികളില്‍ നിന്ന് മരുന്നു വാങ്ങി കുത്തി വയ്‌പ്പെടുക്കാം. കരുതലായി രണ്ട് ഡോസ് മരുന്നും നല്കിയിരുന്നു. ക്ഷാമമുണ്ടായതോടെ ഇപ്പോള്‍ മരുന്ന് കൈവശം കൊടുത്തുവിടാറില്ല.

ഒരു ഡോസിന് 2,000 മുതല്‍ 50,000 രൂപ വരെ വിലവരുന്ന മരുന്നുകളാണ് രോഗികള്‍ ഉപയോഗിക്കുന്നത്. കൂടിയ വിലയും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് ലഭ്യമല്ലാത്തതും അടിയന്തരഘട്ടത്തില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലാ, താലൂക്ക് ആശുപത്രികള്‍ വഴിയാണ് രോഗികള്‍ക്ക് മരുന്ന് നല്കുന്നത്. എന്നാല്‍ മിക്ക താലൂക്ക് ആശുപത്രികളിലും ഒരു മാസത്തിലേറെയായി മരുന്ന് ലഭ്യമല്ല. ഓരോ ജില്ലയിലെയും നോഡല്‍ സെന്ററായ ജില്ലാ ആശുപത്രികളില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് മരുന്നുള്ളത്. താലൂക്ക് ആശുപത്രികളിലെത്തുന്ന രോഗികളോട് ജില്ലാ ആശുപത്രിയില്‍ എത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

18 വയസുവരെ ഉള്ളവര്‍ക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ ജില്ലാ, താലൂക്ക് ആശുപത്രികളില്‍ നിന്ന് മരുന്ന് ലഭിക്കുമായിരുന്നു. 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രക്തസ്രാവമുണ്ടാകുമ്പോള്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മരുന്ന് കുത്തിവയ്‌ക്കുകയാണ് പതിവ്. രക്തസ്രാവം നില്ക്കണമെങ്കില്‍ ഉടന്‍ മരുന്ന് കുത്തിവയ്‌ക്കണം. എന്നാല്‍ രോഗികള്‍ താലൂക്ക് ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ജില്ലാ ആശുപത്രികളിലെത്തുമ്പോഴേക്കും ഏറെ അവശരാകും.

മരുന്നുക്ഷാമം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ പറയുന്നത്. മരുന്ന് സ്റ്റോക്കുള്ള ജില്ലകളില്‍ നിന്ന് മറ്റു ജില്ലകളിലെ നോഡല്‍ സൈന്ററുകളിലേക്ക് മരുന്ന് എത്തിച്ചു നല്കുകയാണ് അടിയന്തര ഘട്ടത്തില്‍ ചെയ്യുന്നത്. 60 ശതമാനം കേന്ദ്രവിഹിതം ഈ പദ്ധതിക്ക് ലഭ്യമായിട്ടും മരുന്ന് ലഭ്യമല്ലാത്തത് മറ്റു പദ്ധതി പോലെ കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചതു മൂലമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. മാസങ്ങളായി മരുന്ന് ലഭ്യമല്ലാതെ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് അടിയന്തരമായി മരുന്ന് എത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: patientsdrugskarunyahaemophilia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

News

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.