Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് നളന്ദയെ നശിപ്പിച്ച മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന തുര്‍ക്കി-അഫ്ഗാന്‍ സൈനികമേധാവിയുടെ ലക്ഷ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 08:11 pm IST
in India

പേഴ്സ്യയിലെ ഗുറിഡ് വംശത്തിലെ തുര്‍ക്കി-അഫ്ഗാന്‍ സൈനിക ജനറലാണ് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന ഇസ്ലാമികആക്രമണകാരി. മറ്റ് പല ഇസ്ലാമിക വംശം പോലെത്തന്നെയായിരുന്നു ഗുറിഡ് രാജവംശവും. ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ദൗത്യമായിരുന്നു. ഭാരതത്തിലെ തദ്ദേശീയ മതത്തെയും സാംസ്കാരികത്തനിമയും നശിപ്പിക്കുക എന്നത് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന വൈദേശിക അക്രമിയുടെ പടയോട്ടത്തിന്റെ ലക്ഷ്യമായിരുന്നു.

ബംഗാളിനെ കീഴടക്കി കുറച്ചുകാലം ഭരിച്ച ഗുറിഡ് വംശം മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ നളന്ദ പഠന കേന്ദ്രത്തെ കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. ബീഹാറിലെ മഗധില്‍ തന്ത്രപ്രധാനസ്ഥലത്തായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്.

ബുദ്ധിസ്റ്റുകളുടെ പ്രമുഖ പഠന, സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ നളന്ദ സര്‍വ്വകലാശാലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. നളന്ദയെ നശിപ്പിച്ചത് ഗുറിഡ് ഇസ്ലാമിക വംശത്തിന്റെ കീഴടക്കലിന്റെയും വടക്കേയിന്ത്യയിലെ തദ്ദേശീയ സംസ്കാരത്തിന് മേലുള്ള ആധിപത്യത്തിന്റെയും പ്രതീകമായി.

വിശ്വഗുരു എന്ന നിലയിലുള്ള ഭാരതത്തിന്റെ പ്രതീകമായിരുന്നു നളന്ദ സര്‍വ്വകലാശാല. ഇന്ത്യ, ചൈന, ജപ്പാന്‍ മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും നളന്ദയില്‍ താമസിച്ച് പഠിക്കുകയും പഠിപ്പിക്കുകയും െയ്തിരുന്നു.

ഏഷ്യയില്‍ മറ്റിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് നളന്ദ പ്രചോദനമായി. ഒട്ടേറെ അമൂല്യഗ്രന്ഥങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിച്ചു. ഗുപ്ത സാമ്രാജ്യത്തിലെ കുമാര്‍ ഗുപ്ത ഒന്നാമനാണ് അഞ്ചാം നൂറ്റാണ്ടില്‍ നളന്ദ സ്ഥാപിച്ചത്. കനോജിലെ ഹര്‍ഷവര്‍ധനരാജാവും പാലാ ഭരണാധികാരികളും നളന്ദയെ പുഷ്ടിപ്പെടുത്തി. പക്ഷെ ഈ നളന്ദയിലെ സന്യാസി മഠം മൊഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകര്‍ത്തു. നളന്ദയുടെ വിശാലമായ ലൈബ്രറി ഖില്‍ജിയും അനുചരന്മാരും കത്തിച്ച് ചാമ്പലാക്കി. ഇസ്ലാമിന് എതിരായേക്കാവുന്ന സംസ്കാരത്തെ കത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബുധനാഴ്ച നളന്ദയുടെ പുതിയ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത മോദി പഴയ നളന്ദയുടെ നാശത്തിന്റെ ശേഷിപ്പുകള്‍ നോക്കിക്കണ്ടിരുന്നു.

Tags: BiharNalandaBuddhist monkislamisationNalanda UniversityMuhammed Bhaktiar KhiljiKhiljiMonasteryLearning centre
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

പുതിയ വാര്‍ത്തകള്‍

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.