Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാംവിമര്‍ശകനായ ജര്‍മ്മന്‍കാരനടക്കം പലരെയും കുത്തി; കുത്തിയത് ജര്‍മ്മനിയിലേക്ക് കുടിയേറിയെത്തിയ മുസ്ലിം യുവാവ്; പൊലീസ് കീഴടക്കി

ജര്‍മ്മനിയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ മുസ്ലിം യുവാവ് ഇസ്ലാമിനെ വിമര്‍ശിക്കുന്ന ജര്‍മ്മകാരനുള്‍പ്പെടെ പലരെയും കുത്തിവീഴ്‌ത്തി. മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗര്‍ എന്ന ഇസ്ലാം വിരുദ്ധ പ്രഭാഷകനാണ് കുത്തേറ്റവരില്‍ പ്രധാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 05:53 pm IST
in World
ജര്‍മ്മനിയില്‍ കുടിയേറ്റക്കാരനായി എത്തിയ യുവാവ് കത്തിയുപയോഗിച്ച് തെരുവില്‍ ആളുകളെ ആക്രമിക്കുന്ന ദൃശ്യം

ജര്‍മ്മനിയില്‍ കുടിയേറ്റക്കാരനായി എത്തിയ യുവാവ് കത്തിയുപയോഗിച്ച് തെരുവില്‍ ആളുകളെ ആക്രമിക്കുന്ന ദൃശ്യം

ബെര്‍ലിന്‍: ജര്‍മ്മനിയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ മുസ്ലിം യുവാവ് ഇസ്ലാമിനെ വിമര്‍ശിക്കുന്ന ജര്‍മ്മകാരനുള്‍പ്പെടെ പലരെയും കുത്തിവീഴ്‌ത്തി. മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗര്‍ എന്ന ഇസ്ലാം വിരുദ്ധ പ്രഭാഷകനാണ് കുത്തേറ്റവരില്‍ പ്രധാനി.

https://x.com/AnubhaDayal/status/1796507721707180451

അക്രമിയെ ജര്‍മ്മന്‍ പൊലീസ് കീഴടക്കി. യുവാവിന്റെ കത്തിയാക്രമണത്തില്‍ പലര്‍ക്കും കുത്തേറ്റു. സിറ്റിസണ്‍സ് മൂവ് മെന്‍റ് പാക്സ് യൂറോപ്പ എന്ന സംഘടന ഇസ്ലാമികവല്‍ക്കരണത്തിനെതിരെ നടത്തുന്ന റാലിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗറിന് കത്തിക്കുത്തേറ്റത്.

പൊടുന്നനെ റാലിയിലേക്ക് ഇരച്ചുകയറിയ യുവാവ് പലരെയും കുത്തിവീഴ്‌ത്തുകയായിരുന്നുവെന്ന് മാന്‍ഹീം പൊലീസ് പറഞ്ഞു. അതേ സമയം ഓരോരുത്തര്‍ക്കും എത്രത്തോളം ആഴത്തില്‍ പരിക്കേറ്റു എന്ന കാര്യം അറിയില്ല. അക്രമിയെ ഒടുവില്‍ പൊലീസിന് തോക്കുപയോഗിക്കേണ്ടിവന്നു. ഇതില്‍ അക്രമിക്ക് പരിക്കേറ്റു.

പരിക്കേറ്റവരെയും അക്രമിയേയും സംഭവസ്ഥലത്ത് നിന്നും അടിയന്തരമായി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ വരെ ഉപയോഗിക്കേണ്ടിവന്നു.

കുടിയേറി ജര്‍മ്മനിയിലേക്കെത്തുന്ന മുസ്ലിങ്ങളുടെ അക്രമം അവിടെ കൂടിവരികയാണ്. ജര്‍മ്മനിയില്‍ മാത്രമല്ല, ഇറ്റലി, ബ്രിട്ടന്‍, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു എന്ന് മാത്രമല്ല, കുടിയേറ്റക്കാരായി എത്തിയ അവര്‍ മതപരമായ കാര്യങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകളെ വെല്ലുവിളിക്കുന്ന സ്ഥിതിവിശേഷം സംജാതമായത് ഇവിടുത്തെ സര്‍ക്കാരുകളില്‍ ആശങ്ക ഉളവാക്കുന്നു.

ജര്‍മ്മനിയില്‍ 2015ല്‍ വെറും ആറ് ശതമാനം മാത്രമുണ്ടായിരുന്ന മുസ്ലിങ്ങള്‍ 2050ഓടെ അവിടുത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനമായി ഉയരുമെന്ന് കരുതുന്നു. മറ്റൊരു ജനസംഖ്യാകണക്ക് ഇപ്രകാരമാണ്. 2010 ല്‍ നിന്നും 2016ലേക്ക് നീങ്ങുമ്പോള്‍ ജര്‍മ്മനിയില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ ജനസംഖ്യ 7.71 കോടിയില്‍ നിന്നും 7.65 കോടിയായി താഴ്ന്നു. അതേ സമയം മുസ്ലിങ്ങളുടെ ജനസംഖ്യ 33 ലക്ഷത്തില്‍ നിന്നും 50ലക്ഷമായി ഉയര്‍ന്നു. കുടിയേറ്റക്കാരായാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മുസ്ലിങ്ങള്‍ എത്തുന്നത് വഴിയാണ് ഇവരുടെ എണ്ണം കൂടുന്നത്. അതുപോലെ ജര്‍മ്മനിയില്‍ ഉള്ള മുസ്ലിങ്ങള്‍ യുവാക്കളായതിനാല്‍ അവരുടെ കുട്ടികളുടെ എണ്ണവും പെരുകുകയാണ്. ഇസ്ലാമോഫോബിയ ജര്‍മ്മനിയില്‍ വ്യാപകമാണ്.

ഇപ്പോള്‍ ജര്‍മ്മനിയിലെ മുസ്ലിം ജനസംഖ്യ 8.4 കോടിയാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മ്മനി. പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചോ അറസ്റ്റ് ചെയ്ത യുവാവിനെക്കുറിച്ചോ പൊലീസ്  വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.

 

 

 

Tags: MuslimsGermanymigrationMuslim migrationislamisationknfieattackAntiislamisationAnti-islam campaign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

Entertainment

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.