Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദി ആക്രമണം ഇന്ത്യയിൽ ഉണ്ടായാൽ സിനിമക്കാർ ആർക്ക് ഒപ്പം നിൽക്കും?

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
May 30, 2024, 07:03 am IST
inKerala, World

പലസ്തീന് ഐക്യദാർഢ്യവുമായി ഒരു വിഭാഗം സിനിമക്കാർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തുമ്പോൾ ഉയരുന്ന ചോദ്യം ഒക്ടോബർ 7 ന് ഹമാസ് മുസ്ലിം തീവ്രവാദികൾ ഇസ്രായേലിൽ കയറി അള്ളാഹു അക്ബർ വിളികളോടെ 1400 ൽ അധികം നിരപരാധികളെ, അതും പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കഴുത്ത് അറത്ത് കൊന്നപ്പോഴും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നപ്പോഴും എവിടെ ആയിരുന്നു ഈ സിനിമക്കാർ?

ഉക്രൈനിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോൾ ഇവരെ കണ്ടില്ലല്ലോ? സുഡാനിലും, നൈജീരിയയിലും ഇസ്ലാമിക് ഭീകര ആക്രമണത്തിൽ നിരവധി ക്രിസ്ത്യൻ കുഞ്ഞുങ്ങൾ ദിനം പ്രതി കൊല്ലപ്പെട്ടു കൊണ്ടിരുന്ന വാർത്ത വന്നിട്ട് ഇവർ മിണ്ടുന്നില്ലല്ലോ? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ആയിരക്കണക്കിന് സാധാരണക്കാരെ കൂട്ടക്കൊല ചെയ്തപ്പോഴും, യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും, ആ സമൂഹത്തെ തന്നെ വംശഹത്യ നടത്തിയപ്പോഴും ഇവർ എവിടെ ആയിരുന്നു?

ഹമാസ് മുസ്ലിം തീവ്രവാദി ആക്രമണത്തിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടിട്ട് കൂടി ഒരു വരി അനുശോചനം പോലും അറിയിക്കാൻ ഇവർ ഇല്ലായിരുന്നല്ലോ? സൗദിയുടെ ആക്രമണത്തിൽ യെമനിൽ നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോഴും ഈ സിനിമക്കാർക്ക്‌ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ലല്ലോ?

ഉത്തരം ഒന്നേയുള്ളു, ഭീകര ആക്രമണം നടത്തുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെങ്കിൽ ഇവറ്റകൾ വായിൽ പഴവും തിരുകി മിണ്ടാതിരിക്കും. അതിനുള്ള എല്ലിൻ കഷ്ണങ്ങൾ ഇവറ്റകൾക്ക് കിട്ടുന്നുമുണ്ട്. ഭീകര ആക്രമണത്തിന്റെ തിരിച്ചടി ആരെങ്കിലും കൊടുത്താൽ ഉടൻ മാനവികത, മനുഷ്യാവകാശം എന്നും പറഞ്ഞു മോങ്ങൽ തുടങ്ങും.

ഗുജറാത്തിൽ DYFI ഉണ്ടായിരുന്നു എങ്കിൽ കലാപം നടക്കില്ലായിരുന്നു എന്ന് പറഞ്ഞ് മോങ്ങിയ സുടാപ്പി സ്റ്റാർ പക്ഷെ ഗുജറാത്തിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള 54 ഓളം വരുന്ന സാധാരണക്കാരെ തീവെച്ച് കൊന്നില്ലായിരുന്നു എങ്കിൽ ഗുജറാത്ത്‌ കലാപമേ ഉണ്ടാകില്ല എന്ന് പറഞ്ഞില്ല, അങ്ങനെ പറയുകയുമില്ല.

എല്ലായിടത്തും സമാധാനത്തോടെ ജീവിക്കുന്നവരെ അങ്ങോട്ട്‌ പോയി ആക്രമിക്കും. അവരുടെ കുഞ്ഞുങ്ങളെ കൊല്ലും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലും, എന്നിട്ട് അത് ആഘോഷിക്കും. തിരിച്ചടി കിട്ടിയാൽ ഉടൻ തുടങ്ങും ഇരവാദം. ലോകത്ത് എല്ലായിടത്തും ഇതേ തന്ത്രം ആണ് ഇവർ ഉപയോഗിക്കുന്നത്.

ഇസ്ലാമിക തീവ്രവാദത്തിന് പിന്തുണ കൊടുക്കുന്ന സിനിമാക്കാർ എത്ര ഓർഗനൈസ്ഡ് ആണ് എന്ന് നോക്കൂ. കൃത്യമായി ഒരേ സമയം എല്ലാവരും പോസ്റ്റുകൾ ഇടുന്നു. അതായത് ഈ സംഘത്തെ നിയന്ത്രിക്കുന്നത് ഒരേ ആളുകൾ തന്നെയാണ്. ഞാൻ പക്ഷെ ഇസ്ലാമിക ഭീകരതയെ അനുകൂലിക്കുന്ന ഈ സിനിമക്കാരുടെ ക്യാമ്പയിനെ പോസിറ്റീവ് ആയി ആണ് കാണുന്നത്. ഇത് ഇന്ത്യ മുഴുവൻ എത്തിക്കുകയും ചർച്ച ചെയ്യിക്കുകയും ആണ് വേണ്ടത്. ഇത്തരം ആളുകൾ ഇന്ത്യ എന്ന രാജ്യത്തിന്‌ ഉയർത്തുന്ന ഭീഷണി എത്രത്തോളം ഉണ്ട് എന്ന് ചർച്ച ചെയ്യാൻ ഇതുവഴി ആകും.

ഇസ്രായേലിൽ ഉണ്ടായത് പോലത്തെ ഒരു തീവ്രവാദി ആക്രമണം നാളെ ഇന്ത്യയിൽ ഉണ്ടായാൽ ഇവർ ആർക്ക് ഒപ്പം നിൽക്കും എന്നും നമുക്ക് ഊഹിക്കാം. സ്വന്തം മതഭരണം ഇല്ലാത്തിടത്തോളം രാജ്യമോ രാജ്യത്താൽപ്പര്യങ്ങളോ അല്ല, മറിച്ച് മത താൽപ്പര്യം ആണ് അവർക്ക് പ്രധാനം എന്നും അവർ വീണ്ടും നമുക്ക് കാണിച്ചു തരുന്നു.

ഇസ്രായേൽ ഇന്ത്യയുടെ സുഹൃത്ത് രാജ്യമാണ്, യുദ്ധസമയത്ത് ഉൾപ്പെടെ ഇന്ത്യക്ക് എന്നും പിന്തുണയുമായി നിന്നത് ഇസ്രായേൽ ആണ്, ഹമാസ് മുസ്ലിം തീവ്രവാദികൾ കശ്മീർ വിഷയത്തിൽ ഉൾപ്പെടെ പാകിസ്താന് പിന്തുണയുമായി നിൽക്കുന്നവരാണ് എന്നതൊന്നും അവർക്ക് പ്രശ്നം അല്ല. അവരെ സംബന്ധിച്ച് മതമാണ് വലുത്. ഇസ്രായേൽ മുസ്ലിം രാജ്യം ആയിരുന്നു എങ്കിൽ ഇവിടെ ഇതൊരു വാർത്ത പോലും ആകില്ലായിരുന്നു എന്നോർക്കണം. സിനിമ ചെയ്യാൻ കഥയുമായി ചെല്ലുന്നവരോട് ‘താൻ എന്റെ ജാതിക്കാരൻ’ ആണോ എന്ന് ചോദിക്കുന്നവർക്ക് എന്ത് രാജ്യം, എന്ത് രാജ്യ താൽപ്പര്യം.

അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തിന് പരസ്യ പിന്തുണ കൊടുക്കുന്ന ഇത്തരം കീടങ്ങളെ തുറന്ന് കാട്ടാൻ പറ്റിയ അവസരമാണ് ഇപ്പോൾ. 50 വർഷം മതേതരൻ ആയി ജീവിതത്തിൽ അഭിനയിച്ച ആളിന്റെ മുഖം മൂടി വലിച്ചെറിഞ്ഞപ്പോൾ ഉണ്ടായ അവസ്ഥ കണ്ടില്ലേ, അതുപോലെയുള്ള കാപട്യം നിറഞ്ഞ വിഷജന്തുക്കൾ പുറത്ത് വരട്ടെ. മനുഷ്യനും, മാനവികതയും, മനുഷ്യാവകാശവും ഒന്നുമല്ല, മറിച്ച് ഇസ്ലാമിക ഭീകരവാദത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടിയുള്ള മുട്ടിലിഴയൽ ആണ് ഇപ്പോൾ നടക്കുന്നത്.

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഇസ്ലാമിക തീവ്രവാദം കണ്ടില്ലെന്ന് നടിച്ച്, തിരിച്ചടി കിട്ടുമ്പോൾ ഇസ്ലാമിക തീവ്രവാദികളുടെ കൂടെ ഇരുന്ന മോങ്ങുന്ന സിനിമക്കാർ എത്രപേർ ഉണ്ടെന്ന് ലോകം കാണട്ടെ. അതുകൊണ്ട് ഇപ്പോഴത്തെ ഈ പലസ്തീൻ ഐക്യദാർഢ്യം കാണുമ്പോൾ സന്തോഷം മാത്രം.

റാഫയിലേക്ക് തന്നെയാണ് എന്റെയും കണ്ണുകൾ. അവസാന ഇസ്ലാമിക തീവ്രവാദിയെയും ഇസ്രായേൽ ഉന്മൂലനം ചെയ്യുന്നത് കാണാൻ ലോകം മുഴുവൻ കാത്തിരിക്കുക ആണ്. ഇനി ഒരിക്കലും തീവ്രവാദവുമായി ഏതെങ്കിലും രാജ്യത്ത് നിരപരാധികളെ കൊല്ലാൻ ഒരു ഇസ്ലാമിക തീവ്രവാദിക്കും ധൈര്യം ഉണ്ടാകരുത്.

ഏറ്റവും വലിയ സന്തോഷം ഇസ്രായേലിന് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്നത് ഇന്ത്യ ആണ് എന്നതാണ്. അതിൽ അഭിമാനം മാത്രം. ഇസ്രായേൽ വിജയം സുനിശ്ചിതം. ഇനി ഒരിക്കലും ഷേവ് ഗാസ പറഞ്ഞ് മോങ്ങേണ്ടി വരില്ല. അതുകൊണ്ട് ആശ തീരുന്നത് വരെ നല്ല ഉറക്കെ മോങ്ങിക്കോളൂ.

ജിതിന്‍ ജേക്കബ്ബ്‌

Tags: HamaspalastheneArticle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

പുതിയ വാര്‍ത്തകള്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.