Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരുണാചലത്തില്‍ ഗുരുദേവന്‍ രചിച്ച നിര്‍വൃതി പഞ്ചകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:26 pm IST
in Samskriti

ശ്രീനാരായണ ഗുരുദേവനും ഭഗവാന്‍ രമണ മഹര്‍ഷിയും1916ല്‍ തിരുവണ്ണാമലയില്‍ വച്ച് കൂടിക്കണ്ടിരുന്നു. സ്വയം തിരിച്ചറിഞ്ഞ രണ്ടു ഭവ്യാത്മാക്കളുടെ കൂടിക്കാഴ്‌ച്ച ആയിരുന്നു അത്. ഗുരുദേവന്‍ ആരെയെങ്കിലും അങ്ങോട്ടു ചെന്നു സന്ദര്‍ശിക്കുന്നത് അത്യപൂര്‍വ്വമായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശനമായിരുന്നു ഇത്.

ബ്രഹ്മസാരമറിഞ്ഞ രണ്ട് അവധൂതര്‍ തമ്മിലുള്ള ഇത്തരം കൂടിക്കാഴ്‌ച്ച ചരിത്രഗതിയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മം തന്നെ ആയിമാറിയ ആ അവധൂതര്‍ക്ക് പരസ്പരമറിയാന്‍ വാക്കുകള്‍ വേണ്ടിവന്നില്ലത്രേ. മൗനംകൊണ്ടായിരുന്നു ഇരുവരുടേയും വാചാല വിനിമയം.

മഹത്തുക്കളുടെ കൂടിക്കാഴ്‌ച്ചയില്‍ അവിസ്മരണീയമായ ഈടിരിപ്പുകള്‍ എന്തെങ്കിലും ലോകത്തിനു കിട്ടും. സായാഹ്നത്തില്‍ രമണാശ്രമത്തിലെ ചെമ്പകത്തണലില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഗുരുദേവന്‍ സ്വാമി വിദ്യാനന്ദനു പറഞ്ഞുകൊടുത്ത് എഴുതിച്ച കൃതിയായ ‘നിര്‍വൃതി പഞ്ചകം’- ആണ് ഈ കൂടിക്കാഴ്‌ച്ചയുടെ ഈടിരിപ്പ്.

രമണ മഹര്‍ഷി അനുഭവിച്ചിരുന്ന ബ്രഹ്മ നിര്‍വൃതിയുടെ ആഴം മനസ്സിലാക്കി മഹര്‍ഷിക്കുള്ള ആദരവായാണ് ഗുരുദേവന്‍ ‘നിര്‍വൃതി പഞ്ചകം’ രചിച്ചത്. ഗുരുദേവന്‍ അരുണാചലം വിട്ട് പോകുന്നതിനു മുമ്പ് സ്വാമി വിദ്യാനന്ദ രമണ മഹര്‍ഷിക്ക് ഈ കാവ്യം കൈമാറി. പിന്നീട് ഗുരുദേവന്റെ ആത്മോപദേശ ശതകം വായിച്ചു കേട്ടപ്പോള്‍ രമണ മഹര്‍ഷി എഴുന്നേറ്റു നിന്ന് പെരിയോര്‍കള്‍, പെരിയോര്‍കള്‍ മഹാപുരുഷന്‍, മഹാപുരുഷന്‍) എന്നാണ് വിളിച്ചുപറഞ്ഞത്.

നിര്‍വൃതി പഞ്ചകം പേരു സൂചിപ്പിക്കും പോലെ ആത്മാനുഭൂതി നുകര്‍ന്ന മഹര്‍ഷിവര്യന്റെ പ്രശാന്താവസ്ഥയെക്കുറിച്ചുള്ള അഞ്ചു ശ്ലോകങ്ങളാണ്. ഈ ഗുരുദേവകൃതിയും അതിന്റെ സാമാന്യാര്‍ത്ഥവും ഒന്നു പരിചയപ്പെടുത്തുകയാണ് ഇവിടെ.

നിര്‍വൃതി പഞ്ചകം

കിം നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ് വയഃ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

എന്താണു നിങ്ങളുടെ പേര്? നിങ്ങള്‍ എവിടെ നിന്ന് വരുന്നു? എന്താണ് നിങ്ങളുടെ ജാതി? നിങ്ങളുടെ തൊഴില്‍ എന്താണ്? നിങ്ങള്‍ക്ക് എത്രവയസ്സുണ്ട്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം പ്രശാന്തിയെ പ്രാപിക്കുന്നു.

ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗച്ഛസി
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

വരൂ! പോകൂ! പോകരുത്! അകത്തേയ്‌ക്ക് വരൂ! നിങ്ങള്‍ എവിടെ പോകുന്നു? അത്തരം ചര്‍ച്ചകളില്‍ നിന്ന് മുക്തനായവന്‍ മാത്രം ശാന്തത പ്രാപിക്കുന്നു.

ക്വ യാസ്യസി കദാ യാതഃ
കുത ആയാസി കോ സി വൈ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

നിങ്ങള്‍ എപ്പോഴാണ് പോയത്? നീ എപ്പോള്‍ വന്നു? നിങ്ങള്‍ എവിടെ നിന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? അത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം പ്രശാന്തിയെ പ്രാപിക്കുന്നു.

അഹം ത്വം സോ യമന്തമര്‍ഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരാതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

ഞാനോ നിങ്ങളോ, ആ വ്യക്തിയോ, അകത്തോ പുറത്തോ, അത്തരം ചര്‍ച്ചകളില്‍ നിന്ന് മുക്തനായവന്‍ മാത്രം ശാന്തത പ്രാപിക്കുന്നു.

ജ്ഞാതാജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

അറിയുന്നവനും അറിയപ്പെടാത്തവനും തുല്യനായിരിക്കുക, സ്വയവും മറ്റുള്ളവരും എന്ന വിവേചനമില്ലാതെ, പിന്നെ എന്തുകൊണ്ടാണ് ഈ വ്യത്യാസം? അത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം നിര്‍വൃതി നേടുന്നു.

-എസ്.കെ.കെ.

Tags: Sree narayana guruHinduismArunachalamNivrithi Panchakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Samskriti

ദശാവതാരവും മനുഷ്യനും

Varadyam

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

പുതിയ വാര്‍ത്തകള്‍

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.