Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷങ്ങൾക്കെതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല, ഒരു പ്രത്യേക പൗരനെയും അംഗീകരിക്കില്ല : പ്രധാനമന്ത്രി മോദി

കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 02:09 pm IST
in India

ഭുവനേശ്വർ: താൻ ന്യൂനപക്ഷങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ബിജെപി ഇന്നല്ല, ഒരിക്കലും അവർക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച വൈകിട്ട് പിടിഐ വീഡിയോകൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം ആരെയും പ്രത്യേക പൗരന്മാരായി അംഗീകരിക്കാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ വർഗീയ വിഭജനവും ധ്രുവീകരണവുമാണെന്ന പ്രതിപക്ഷത്തിന്റെ മുറവിളിക്കിടയിലാണ് അദ്ദേഹത്തിന്റെ വ്യക്തമായ അഭിപ്രായം പുറത്ത് വന്നത്.

ഭരണഘടനയുടെ മതേതരത്വത്തെ കോൺഗ്രസ് നിരന്തരം ലംഘിച്ചുവെന്നും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തെ തുറന്നുകാട്ടുകയാണ് തന്റെ പ്രചാരണ പ്രസംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനകൾ കാരണം ന്യൂനപക്ഷങ്ങൾക്കിടയിലെ ആശങ്കയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അഭിമുഖത്തിൽ ചോദിച്ചത്. “ഞാൻ ന്യൂനപക്ഷങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. കോൺഗ്രസ് ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു, അതാണ് ഞാൻ പറയുന്നത്, ”-അദ്ദേഹം മറുപടി പറഞ്ഞു.

ബി. ആർ. അംബേദ്കറും ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കൾ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം വേണ്ടെന്ന് തീരുമാനിച്ചിരുന്നതായി മോദി പറഞ്ഞു. ഇപ്പോൾ നിങ്ങൾ അതിൽ നിന്ന് പിന്തിരിയുകയാണ്. അവരെ തുറന്നുകാട്ടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അന്ന് ഭരണഘടനാ നിർമ്മാണ സഭയിൽ എന്റെ പാർട്ടിയിൽ അംഗങ്ങളില്ലായിരുന്നു. രാജ്യത്തുടനീളമുള്ള പ്രമുഖരുടെ സമ്മേളനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

” തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്‌ക്കാൻ നിങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലേ എന്ന് വീണ്ടും അദ്ദേഹത്തോട് ചോദിച്ചപ്പോൾ ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരായിട്ടില്ല. ഇന്ന് മാത്രമല്ല, ഒരിക്കലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രീണനത്തിന്റെ പാതയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ താൻ സംതൃപ്തിയുടെ പാത പിന്തുടരുന്നു. (വോ ലോഗ് ദുഷ്ടികരൻ കേ രാസ്‌തേ പേ ചൽതേ ഹൈൻ, മെയിൻ സന്തുഷ്ടികാരൻ കേ രാസ്‌തേ പേ ചൽതാ ഹൂൻ). അവരുടെ രാഷ്‌ട്രീയം പ്രീണനമാണ്. എന്റെ രാഷ്‌ട്രീയം ‘സബ്കാ സാത്ത് സബ്കാ വികാസ്’ ആണ്. ഞങ്ങൾ ‘സർവ ധർമ്മ സംഭവത്തിൽ വിശ്വസിക്കുന്നു.

എല്ലാവരെയും ഞങ്ങളോടൊപ്പം കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരെയും പ്രത്യേക പൗരന്മാരായി അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല, എന്നാൽ എല്ലാവരേയും തുല്യരായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: modibjpcongressMuslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.