Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇടുക്കിയിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് അത്യുഷ്ണം;കേരളത്തിന്റെ കൃഷി മന്ത്രി കേവലം പോസ്റ്റുമാനോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 03:57 pm IST
inArticle

 

എന്‍ .ഹരി
ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്

ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാന വിളകളായ ഏലം, ഗ്രാമ്പു, ജാതി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് ഇടുക്കിയിലെ ഒരോ പ്രദേശങ്ങളിലേയും കൃഷികള്‍. കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇടുക്കി ജില്ല ഏറെ പ്രശ്‌നങ്ങളില്ലാതെ മുന്‍പോട്ടു പോയിരുന്നതാണ് ഏതാനും വര്‍ഷങ്ങള്‍ വരെ കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാതാവുകയും കേരളത്തില്‍ വീശിയടിച്ച ഉഷ്ണതരംഗങ്ങള്‍ മറ്റെല്ലാ പ്രദേശങ്ങളേ പോലെ ഇടുക്കിയേയും സാരമായി ബാധിച്ചു. ഇടുക്കിയുടെ വ്യത്യസ്തമാര്‍ന്ന കാലാവസ്ഥയും ഭൂപ്രകൃതിയും വേനല്‍ കാലത്തും കൃഷിയിടങ്ങളെ പരിപോഷിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഈ കൃഷികളെല്ലാം ഈ സമയങ്ങളിലും വലിയ സാമ്പത്തിക ബാധ്യത വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് ആദ്യവാരം വരെ ഇടുക്കിയിലൂടെ യാത്ര ചെയ്തവര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്‌ച്ചകളായിരുന്നു. കരിഞ്ഞുണങ്ങിയ ഏല ചെടികളും ജാതി മരങ്ങളും തിരികെ ലഭിക്കാത്ത രീതിയില്‍ നശിച്ചു പോയിരിക്കുന്നു. കുടുംബങ്ങളുടെ വരുമാനം പാടെ ഇല്ലാണ്ടായിരിക്കുന്നു. വായ്‌പയെടുത്ത് പാട്ട കൃഷി നടത്തുന്നവര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു. ഈ സാഹചര്യം എല്ലാം നിലനില്‍ക്കുമ്പോളാണ് കേരളത്തിന്റെ കൃഷി മന്ത്രി  പി.പ്രസാദ് ഇടുക്കി സന്ദര്‍ശിച്ചത്.

സര്‍വ്വ സാധാരണക്കാരായ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സന്ദര്‍ശനത്തില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കി പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിനു പകരം കേന്ദ്രത്തിലേയ്‌ക്ക് കത്തയക്കാം എന്നു പറഞ്ഞു അവിടെ നിന്നും ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്. ബഹുമാനപ്പെട്ട മന്ത്രിയുടെ വകുപ്പില്‍ ഒരു വലിയ ഉദ്യോഗസ്ഥ നിരയും ഗവേഷണ കേന്ദ്രങ്ങളും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ വെറും ഒരു പോസ്റ്റുമാന്റെ ജോലി ചെയ്തു നോക്കാം എന്നു പറഞ്ഞു മന്ത്രി കര്‍ഷകരോട് മാപ്പ് പറയണം. വരള്‍ച്ച നേരിടാന്‍ യാതൊരു മുന്നൊരുക്കമോ നഷ്ട പരിഹാരമോ നല്‍കാന്‍ ശ്രമിക്കാതെ കര്‍ഷകരെ കളിയാക്കുന്ന നിലപാടെടുത്ത മന്ത്രി രാജി വെച്ച് പുറത്തു പോണം. വരള്‍ച്ച കാരണം ഉണ്ടായ നഷ്ടം കണക്കാക്കുന്നതിനോ കര്‍ഷകരുടേയും കര്‍ഷക സംഘങ്ങളുടേയും ഒരു യോഗം പോലും വിളിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും അധികാരികള്‍ നടത്തിയിട്ടില്ല.

എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുകയും എന്നാല്‍ എല്ലാ പദ്ധതികളും പേരു മാറ്റി നടത്തുകയും ചെയ്യുന്നു കേരള സര്‍ക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഒന്നും നല്‍കാന്‍ ഇല്ല എങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതവും കൃത്യമായും നല്‍കി ലഭിക്കുന്ന സഹായം പേരു മാറ്റിയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഒരു സൗജന്യമെങ്കിലും ഇടുക്കിയിലെ കര്‍ഷകരോട് കാണിയ്‌ക്കാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം പുതിയ അദ്ധ്യയന വര്‍ഷം ഉള്‍പ്പെടെ ആരംഭിക്കുമ്പോള്‍ ഇടുക്കിയില്‍ തോരാതെ പെയ്യുന്ന മഴയില്‍ കണ്ണു നീരിന്റെ നനവും ഉപ്പു രസവും ഉണ്ടാവും എന്നത് സത്യമായിരിക്കും.

Tags: N.Hari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; അന്വേഷണ ചുമതല ടി.വി. അനുപമയ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.