Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്താണ് ഗെയിമെന്ന് മനസിലാക്കാനുള്ള വിവേകം പോലും കണ്ണ് മഞ്ഞളിച്ച ആർമികള്‍ക്ക് ഇല്ല; ദിയ സന പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 06:16 pm IST
in Entertainment

ഒന്നാം സീസണില്‍ വിന്നര്‍ ആയ സാബു മോനും നടി ശ്വേത മേനോനും ഈ സീസണിലെ ബിഗ് ബോസിലേക്ക് വന്നിരുന്നു. ഇരുവരും ബിഗ് ബോസിന്റെ അതിഥികള്‍ ആയിട്ടാണ് പങ്കെടുത്തത്. അതുവരെ വഴക്കും ബഹളവും ഉണ്ടായിരുന്ന വീട് തമാശകള്‍ കൊണ്ട് നിറഞ്ഞത് താരങ്ങള്‍ വന്നതിനു ശേഷമാണ്.

എന്നാല്‍ വീടിനകത്ത് വെച്ച് കാര്യമായി ഒന്നും പറയാതെ പുറത്തിറങ്ങിയതിനു ശേഷം ഇതിനെ പറ്റി പ്രതികരിച്ച സാബുമോനെതിരെ പറയുകയാണ് ചിലര്‍. അവതാരകനായ മോഹന്‍ലാല്‍ വന്ന എപ്പിസോഡിലാണ് സാബുമോന്‍ മത്സരാര്‍ഥികള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.

ഇതൊക്കെ അകത്ത് നിന്ന് പറയാന്‍ ധൈര്യം ഇല്ലായിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന. സാബുവിന്റെയും ശ്വേതയുടെയും കൂടെ ഒന്നാം സീസണില്‍ മത്സരിച്ച ആളാണ് ദിയ. പുറത്ത് നിന്ന് കിട്ടിയ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് സാബുവും ശ്വേതയും അകത്തേക്ക് പോയതെന്നാണ് ദിയ പറയുന്നത്.

‘ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിന്നര്‍ സാബു മോനും കണ്ടസ്റ്റന്റ് ശ്വേത മേനോനും ഗസ്റ്റ് ആയി അകത്ത് പോയിരുന്നു. പുറത്ത് നിന്ന് കൊടുത്ത ഇന്‍സ്ട്രക്ഷന്‍സ് പ്രകാരം നിലവിലുള്ള കണ്ടസ്റ്റന്‍സുകളെ ബൂസ്റ്റ് ചെയ്യുക കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഊര്‍ജം നല്‍കുക എന്നതായിരുന്നു. അവര്‍ രണ്ട് പേരും അത് കൃത്യമായി ചെയ്തു.

അവിടെ അവര്‍ക്ക് പ്രതികരിക്കാനോ ഗെമിലുള്ള അപാകതകളെ തുറന്ന് കാണിക്കാനോ ചലഞ്ചോ കൊടുത്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ അവരെ ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്ത് പുറത്ത് വന്നു.

പിന്നീട് ഇന്നലത്തെ എപ്പിസോഡിലാണ് അവരുടെ അഭിപ്രായം ലാലേട്ടന്‍ ചോദിക്കുന്നത്. സാബുമോനല്ലേ ആള് വച്ചിരിക്കോ.. കൃത്യമായി മറുപടി പറയാനുള്ള സ്വതന്ത്ര്യം കിട്ടിയതും പ്രതികരിക്കാതെ പോയ എല്ലാം പ്രതികരിച്ചു. എല്ലാത്തിനെയും വലിച്ചു കീറി. ഇപ്പൊ ആരൊക്കെയോ പറയുന്നു ധൈര്യമുണ്ടായിരുന്നെങ്കില്‍ അകത്തു ചെന്നപ്പോ ഈ ആര്‍ജവം കാണിക്കണമായിരുന്നു. ഡബിള്‍ സ്റ്റാന്‍ഡ് എന്നൊക്കെ..

എന്താണ് ഗെയിം എന്ന് മനസിലാക്കാന്‍ പോലുമുള്ള വിവേകം ചില കണ്ണ് മഞ്ഞളിച്ച ആര്‍മികള്‍ക്ക് സാധിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് അവസ്ഥ എന്നൊക്കെ പറയേണ്ടി വരുന്നത്.. കഷ്ടം.. എന്നും പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: @MohanlalBig BossDhiya Sana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.