Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മോദിയുമായി കൈ കോര്‍ത്തു; ഇളയരാജയെ സ്വഭാവഹത്യ നടത്താന്‍ നീക്കമോ? ഇളയരാജയെ പരിഹസിച്ച് റഹ്മാന്റെ പോസ്റ്റ് വിവാദം

സംഗീത സംവിധായകന്‍ ഇളയരാജയെ തകര്‍ക്കാന്‍ വലിയ നീക്കം നടക്കുകയാണിന്ന്. സംഗീത ലോകത്തിലെ പലരും ഇളയരാജയുടെ അഹങ്കാരത്തെക്കുറിച്ചും തന്റെ പാട്ടുകള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത് അഹന്തയുടെ ഭാഗമാണെന്നും പറഞ്ഞ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 08:20 pm IST
inMusic, Entertainment

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയെ തകര്‍ക്കാന്‍ വലിയ നീക്കം നടക്കുകയാണിന്ന്. ഇളയരാജയുടെ അഹങ്കാരത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദ്രാവിഡ പാര്‍ട്ടികളുടെ മാധ്യമങ്ങളാണ്. ഇപ്പോഴിതാ എ.ആര്‍. റഹ്മാന്‍ ഇളയരാജയെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. മോദിയുമായി കൈകോര്‍ത്ത ഇളയരാജയെ സ്വഭാവഹത്യ നടത്താന്‍ നീക്കം.

ഇപ്പോഴിതാ എ.ആര്‍. റഹ്മാന്‍ ഇളയരാജയെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

சில கற்றார் பேச்சும் இனிமையே #tamilsrilanka https://t.co/hGjXm33obk via @YouTube

— A.R.Rahman (@arrahman) May 5, 2024

നാലടിയാര്‍ എന്ന തമിഴ് കവിതയിലെ ചില വരികള്‍ പങ്കുവെച്ച് തമിഴ് നടന്‍ കുമാരമുത്തു പറയുന്ന ഒരു വീഡിയോ ആണ് റഹ്മാന്‍ പങ്കുവെച്ചിരിക്കുന്നത്. “ഒരുപാട് പഠിച്ചവര്‍ തങ്ങളെക്കുറിച്ച് അഹന്ത സൂക്ഷിക്കാന്‍ പാടില്ല. ഒരു കുട പോലും നിങ്ങളെ സൂര്യതാപത്തില്‍ നിന്നും സംരക്ഷിയ്‌ക്കും. കുറച്ചു മാത്രം പഠിച്ചവരാണ് ഏത് പ്രതിഭാശാലിയുടെ ചക്രത്തിലെ പല്ലുകളാകുന്നത്. അതായത് ഒരു ജീനിയസിന്റെ ജീവിതം സ്പന്ദിക്കുന്നത് ഈ പാവങ്ങള്‍ കൂടി ഉള്ളതുകൊണ്ടാണ്. ഇത് നാലടിയാര്‍ കവിതകളില്‍ ഉള്ള ഒരു ഭാഗമാണ്. നാലടിയാറിലെ 18 സാഹിത്യ സൃഷ്ടികളും ഇത്തരത്തില്‍ ഉള്ള തത്വങ്ങളെക്കുറിച്ചാണ് പറയുന്നത്.” കുമാര‍‍മുത്തുവിന്റെ ഈ വീഡിയോ പങ്കുവെയ്‌ക്കുക വഴി റഹ്മാന്‍ ഇളയരാജയെയും അദ്ദേഹത്തിന്റെ അഹന്തയെയും വിമര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്തിനാണ് റഹ്മാന്‍ ഇളയരാജയുടെ അഹങ്കാരത്തെ വിമര്‍ശിക്കുന്നത്? ഈയിടെ ഇളയരാജയെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് കൂടുതലായി നടക്കുന്നത്. പ്രത്യേകിച്ചും ഇളയരാജയെ മോദി അംഗീകരിക്കാന്‍ ആരംഭിച്ചതോടെയാണിത് കൂടുതലായി കാണുന്നത്. പിന്നാക്ക സമുദായത്തില്‍ നിന്നും കഷ്ടപ്പെട്ട് സ്വന്തം പ്രതിഭ കൊണ്ട് ഉന്നത പദവികള്‍ നേടിയെടുത്ത സംഗീത കുലപതിയാണ് ഇളയരാജ. അദ്ദേഹം സമൂഹത്തില്‍ പലരില്‍ നിന്നും അനുഭവിച്ച കയ്‌പുകള്‍ക്ക് അറ്റമില്ല.

ഇതിന് മുന്‍പ് ഇളയരാജയ്‌ക്ക് എതിരെ ഇത്രയ്‌ക്ക് എതിര്‍പ്പ് ഇല്ലായിരുന്നു. അദ്ദേഹം മോദിയുമായി കൈകോര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണയോടെ ഇളയരാജയ്‌ക്ക് മേല്‍ ഇത്രയ്‌ക്ക് ആക്രമണം നടക്കുന്നത്.

Instead of getting into others' lives, focus on your music. Do you remember when you last composed a very good piece?

— Yohi Sivakumaran (யோகி) (@YohiSivakumaran) May 5, 2024

“നല്ല മ്യൂസിക് ഉണ്ടാക്കാന്‍ ശ്രമിക്കൂ. അല്ലാതെ ഇത്തരം വില കുറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കൂ.അവസാനമായി താങ്കള്‍ ഒരു നല്ല പാട്ട് ചെയ്തത് എന്നാണെന്ന് ഓര്‍മ്മയുണ്ടോ?”- എന്നാണ് ഇളയരാജയുടെ ഒരു ആരാധകന്‍ പ്രതികരിച്ചത്. റഹ്മാന് അടുത്ത കാലത്തൊന്നും സൂപ്പര്‍ ഹിറ്റുകള്‍ ഇല്ല എന്ന വാസ്തവത്തെയാണ് ഈ ഇളയരാജ ആരാധകന്‍ വിമര്‍ശനവിധേയമാക്കിയത്. ത്. റഹ്മാന്‍ അത്ര കുറ്റമറ്റ വ്യക്തിയാണോ? ഒരു കോടി മുതല്‍ രണ്ടു കോടി വരെ സംഗീത പരിപാടികള്‍ക്ക് വാങ്ങുന്ന റഹ്മാന്‍ ഈയിടെ സര്‍ജന്‍സ് അസോസിയേഷന്റെ പരിപാടിയില്‍ പാടാമെന്നേറ്റ് വാങ്ങിയത് 29.5 ലക്ഷമാണ്. അദ്ദേഹം പരിപാടിയില്‍ പാടിയില്ലെന്ന് മാത്രമല്ല, വാങ്ങിയ പണം തിരിച്ചുകൊടുത്തില്ലെന്നും പറഞ്ഞ് സര്‍ജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ റഹ്മാനെതിരെ കേസ് കൊടുത്തു. പകരം 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഹ്മാന്‍ കേസ് കൊടുക്കുകയായിരുന്നു. ഈ കേസ് കോടതിയിലാണ്. അതുപോല റഹ്മാന്റെ പേരില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് വിറ്റതിന്റെ പേരില്‍ ഉണ്ടായ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജയ് ഹോ റഹ്മാന്‍ അല്ല കംപോസ് ചെയ്തത് എന്ന ആരോപണവുമായി രാം ഗോപാല്‍ വര്‍മ്മ ഈയിടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്തായാലും ഇളയരാജയെ പരോക്ഷമായി കുത്തുന്ന റഹ്മാന്റെ പോസ്റ്റ് 4.67 ലക്ഷം പേരാണ് കണ്ടത്. അനുകൂലമായും പ്രതികൂലമായും 257 കമന്‍റുകള്‍ വന്നു. 1900 പേര്‍ റീപോസ്റ്റ് ചെയ്തു.

ഇളയരാജ ഈയിടെ ഗാനങ്ങളുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി വാദിച്ചതിനെ ദ്രാവിഡ പാര്‍ട്ടികളുടെ സ്വാധീനമുള്ള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പരിഹസിക്കുകയായിരുന്നു ചെയ്തത്. വാസ്തവത്തില്‍ തന്റെ ഗാനങ്ങള്‍ക്കുള്ള പകര്‍പ്പാവകാശം വാങ്ങിയ വ്യക്തിയാണ് ഇളയരാജ. അദ്ദേഹം കംപോസ് ചെയ്ത ഗാനങ്ങള്‍ ഉപയോഗിക്കുന്ന ഗായകര്‍, റീ റെക്കോഡ് ചെയ്യുന്നവര്‍ എല്ലാം ഒരു ചെറിയ തുക ഇളയരാജയ്‌ക്ക് നല്കണം. ഈയിടെ രജനീകാന്തിന്റെ കൂലി എന്ന പുതിയ സിനിമയുടെ ടീസറിന് ഇളയരാജയുടെ ‘വാ വാ പക്കം വാ’ എന്ന ഒരു ഗാനം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഇളയരാജ കോടതിയെ സമീപിച്ചതും ദ്രാവിഡ പാര്‍ട്ടികളുടെ സ്വാധീനമുള്ള മാധ്യമങ്ങള്‍ തെറ്റായ നീക്കമായി വ്യാഖ്യാനിക്കുകയാണ്. എന്തായാലും ഇളയരാജ കേസുമായി ശക്തമായി മുന്നോട്ട് പോവുകയാണ്. അതിനിടെ ഇളയരാജയുടെ അഹന്തയാണ് പലയിടത്തും ദ്രാവിഡ പാര്‍ട്ടികളുടെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്.

 

 

Tags: KumarmuthuSocial MediaA.R RahmanIlayarajaCoolieModi copyright lawRajnikant filmNaaladiyar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.