Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയെ വെല്ലുവിളിച്ച് ‘തെരുവിന്റെ പോരാളി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 02:49 am IST
in India
ബംഗാളിലെ ബോല്‍പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രിയ സാഹ, ബിര്‍ഭമിലെ സ്ഥാനാര്‍ത്ഥി ദേബാശിഷ് ധറിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍

ബംഗാളിലെ ബോല്‍പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രിയ സാഹ, ബിര്‍ഭമിലെ സ്ഥാനാര്‍ത്ഥി ദേബാശിഷ് ധറിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍

ബംഗാളില്‍ ബിര്‍ഭമിലെ വീടുകളില്‍ തൃണമൂല്‍ ഗുണ്ടകള്‍ കൊള്ളയും കൊള്ളിവയ്‌പും നടത്തിയ ആ രാത്രി അവര്‍ക്ക് മുന്നിലേക്ക് അവള്‍ ഇറങ്ങി നിന്നു. കൈയില്‍ വടിയും അടുക്കളയില്‍ കറിക്ക് അരിയുന്ന കത്തിയുമുണ്ടായിരുന്നു. ഗുണ്ടാപ്പടയ്‌ക്ക് നേരെ ആ കത്തി ഉയര്‍ത്തി അവള്‍ പറഞ്ഞു, കൊല്‍ക്കത്തയിലിരിക്കുന്ന മമതാ മഹാറാണിയോട് നേരിട്ട് വരാന്‍ പറയൂ… ഞങ്ങള്‍ ഭയന്നോടില്ല… ഇവിടെയുണ്ടാകും ഇങ്ങനെ തന്നെ… ആ ധീരതയ്‌ക്ക് പിന്നില്‍ ഗ്രാമം അണിനിരന്നു. പോരാട്ടം ആ രാത്രി പിന്നിട്ട് പകലിലേക്ക് നീങ്ങി… കാവിക്കൊടിയുമേന്തി ‘പ്രിയ സാഹ’ നയിച്ച പ്രക്ഷോഭങ്ങള്‍ തെരുവിലേക്ക് പടര്‍ന്നു. പോലീസും ഗുണ്ടകളും അഴിഞ്ഞാടിയപ്പോഴും അവരെ ചോദ്യം ചെയ്തും നേര്‍ക്കുനേര്‍ പൊരുതിയും ബംഗാളിന്റെ നിസ്സഹായതയെ അവള്‍ നയിച്ചു. തെരുവിന്റെ പോരാളി എന്ന് ചാനലുകള്‍ അവള്‍ക്ക് പേരിട്ടു.

എന്റെ പോരാട്ടം തെരുവില്‍ തുടങ്ങിയതാണ്. പക്ഷേ അത് തെരുവിലൊതുങ്ങില്ല എന്നായിരുന്നു വിശേഷണത്തിന് പ്രിയ നല്കിയ മറുപടി. ബോല്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയ സാഹ ജനങ്ങളെ അഭിമുഖീകരിക്കുന്നത് ആ സാഹസിക ജീവിതം മുന്നില്‍വച്ചാണ്.

പട്ടിണിയോടും ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളോടും മല്ലിട്ട് വളര്‍ന്നതാണ് പ്രിയയുടെ ബാല്യം. പഠിച്ച് വളരാനും സ്വന്തം സമൂഹം നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാനും അവള്‍ കഠിനമായി പരിശ്രമിച്ചു. ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സൈത്യ ആവേദാനന്ദ മഹാവിദ്യാലയത്തില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദം നേടിയ പ്രി
യ കലാലയത്തിലാണ് രാഷ്‌ട്രീയം തുടങ്ങിയത്. എന്‍എസ്‌യു ആയിരുന്നു ആദ്യ കളരി. പക്ഷേ അവരുടെ പതുങ്ങിയ രീതികള്‍ പ്രിയയ്‌ക്ക് പിടിച്ചില്ല. മാറ്റത്തിനുവേണ്ടിയുള്ള ദാഹമായിരുന്നു പ്രിയയുടെ രാഷ്‌ട്രീയം. തൃണമൂലിന്റെ ഗുണ്ടായിസത്തെ കരുത്തോടെ നേരിട്ട ബിജെപി പ്രിയയുടെ സ്വാഭാവിക തട്ടകമായി. ആ ശൗര്യം കണ്ടറിഞ്ഞ പാര്‍ട്ടി 2016ലും പിന്നെ 2021ലും പ്രിയയെ സൈത്തിയ അസംബ്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. രണ്ടുതവണയും തൃണമൂലിന്റെ നിലാവതി സാഹയോട് പരാജയപ്പെട്ടു. സൈത്തിയ തൃണമൂലിന്റെ രാവണന്‍ കോട്ടയായിരുന്നു. ബൂത്തുപിടിത്തവും കള്ളവോട്ടും ഭീഷണിയുമായിരുന്നു അവരുടെ വഴികള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് അവര്‍ പ്രിയയെ ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും വീടുകള്‍ ആക്രമിച്ചു.

പിന്മാറുമെന്ന് കരുതിയ മമതയോട് പ്രിയ ആവര്‍ത്തിച്ചു, ഈ പോരാട്ടം തെരുവിലൊതുങ്ങില്ല. ഇക്കുറി പട്ടികജാതി സംവരണ മണ്ഡലമായ ബോല്‍പൂരില്‍ അതേ പ്രിയ സാഹ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മമതയുടെ കൊമ്പ് ബംഗാളില്‍ പെണ്‍വീര്യം ഒടിച്ചുകളഞ്ഞിട്ടുണ്ട്. ഇക്കുറി അവര്‍ പാഠം പഠിക്കും. എനിക്ക് ബോല്‍പൂരില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജനങ്ങള്‍ ഒപ്പമുണ്ട്, മോദിജിയും, പ്രിയ സാഹ ആത്മവിശ്വാസത്തിലാണ്. പൊരുതി നേടുമെന്ന പ്രഖ്യാപനത്തിലുണ്ട് ആ മനക്കരുത്ത്.

 

Tags: Loksabha Election 2024Mamata GovenmentBengal BJPModiyude GuaranteePriya Saha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

India

പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

പുതിയ വാര്‍ത്തകള്‍

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.