Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊഴുക്കുന്ന പച്ച വിവാദങ്ങള്‍: എസ്ഡിപിഐ, പച്ചക്കൊടി, ഒടുവില്‍ കേരള സ്‌റ്റോറിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:13 am IST
in Kerala, News

എജി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും കത്തിപ്പിടിച്ചതോടെ വിവാദങ്ങളും കൊഴുക്കുന്നു. എസ്ഡിപിഐ പിന്തുണയും ലീഗിന്റെ പച്ചക്കൊടിയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായതെങ്കില്‍ ഒടുവില്‍, ഇസ്ലാമിക ഭീകരതയും ലവ് ജിഹാദും മുഖ്യ വിഷയമായ കേരള സ്‌റ്റോറിയാണ്. കേരള സ്‌റ്റോറി ദൂരദര്‍ശനില്‍ കാണിക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്, പ്രദശനം വിലക്കണമെന്നാവശ്യപ്പെട്ട് തെര. കമ്മിഷനു വരെ കത്തു നല്‍കിക്കഴിഞ്ഞു. ലക്ഷ്യം ഒന്നു മാത്രം മുസ്ലിം വോട്ട്. ഒപ്പംഹിന്ദു വോട്ട് പോവുകയുമരുത്.

നിനച്ചിരിക്കാത്ത സമയത്താണ് എസ്ഡിപിഐ എന്ന നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. തദ്ദേശ, നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കാലങ്ങളായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇരുമുന്നണികള്‍ക്കും മാറി മാറി വോട്ട് നല്‍കുന്നുണ്ട്. രണ്ടു കൂട്ടരും ഇരുകൈയും നീട്ടി തീവ്രവാദ ശക്തികളുടെ വോട്ട് വാങ്ങുന്നുമുണ്ട്. ധാരണയും രഹസ്യമായ പിന്തുണയും ഒക്കെയാകാം. പരസ്യമായി പിന്തു പ്രഖ്യാപിച്ചതോടെ ഹിന്ദുക്കളുടെ വോട്ട് പോകുമെന്ന ആശങ്കയായി. പിന്നെ ന്യായീകരണമായി… വോട്ട് വ്യക്തിപരമാണ്… ആര് വോട്ട് ചെയ്താലും വാങ്ങും…

രാഹുലിന്റെ റോഡ് ഷോയും പത്രികാ സമര്‍പ്പണവുമാണ് അടുത്ത വിവാദം. റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പച്ചക്കൊടി വേണ്ടെന്നായി കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ കൊടിയും ഉപയോഗിക്കരുതെന്നായി ലീഗ്. ഒടുവില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിയില്ലാതെ അതേ നിറമുള്ള ബലൂണുകളുമായിട്ടായിരുന്നു റോഡ് ഷോ. കാരണം ലളിതം, ലീഗിന്റെ പച്ചക്കൊടി കണ്ടാല്‍ ഉത്തരഭാരതത്തില്‍ ഹിന്ദു വോട്ട് പോകും, ബിജെപി ഇത് വിഷയമാക്കും. അങ്ങനെ ബിജെപി പേടിയില്‍ സ്വന്തം കൊടികള്‍ പുറത്തുകാണിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി യുഡിഎഫ്.

ഇതേ സമയത്താണ് ദൂരദര്‍ശനില്‍ കേരള സ്‌റ്റോറി സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് വന്നത്. അതോടെ ഇരുമുന്നണികള്‍ക്കും ഹാലിളകി. തങ്ങളാണല്ലോ ഒരു വിഭാഗത്തിന്റെ മൊത്തക്കച്ചവര്‍ക്കാര്‍. കേരള സ്‌റ്റോറി ഒരു മതയെ ഇകഴ്‌ത്തുന്നതും മതവൈരം വളര്‍ത്തുന്നതുമാണെന്നാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാദം. അങ്ങനെ മുസ്ലിങ്ങളുടെ രാഷ്‌ട്രീയ രക്ഷിതാക്കള്‍ തങ്ങളാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യനും പ്രതിപക്ഷ നേതാവും പ്രതിഷേധവും കത്തെഴുത്തുമായി ഇറങ്ങിയത്. മുസ്ലിങ്ങളെയല്ല ഇസ്ലാമിസ്റ്റുകളെയാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നു പോലും പറയുന്ന തരത്തിലുള്ള മുസ്ലിം പ്രീണനത്തിലേക്കാണ് മുന്നണികള്‍ എത്തിയിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ തെളിയിക്കുന്നത്. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പോലും പറയുകയാണ് കോണ്‍ഗ്രസും സിപിഎമ്മും.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറികേരളത്തില്‍ ഇടതുപക്ഷത്തെയും, സൈബറിടത്തിലെ ഇടതരെയും പ്രകോപിപ്പിച്ചിരുന്നു. മതപരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ചിത്രത്തില്‍. കേരളത്തില്‍ നടന്ന പല മതപരിവര്‍ത്തന സംഭവങ്ങളെയും ഐഎസ് റിക്രൂട്ട്‌മെന്റുകളെയും അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Tags: Muslim League flagsGreen controversiessdpikerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.