Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിടാതെ പിന്തുടര്‍ന്ന് രോഗബാധ; നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ബ്രിട്ടനെ പിടിച്ചുകുലുക്കുന്നു

ആശങ്ക പങ്കുവച്ച് ബ്രിട്ടീഷ് പത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 07:51 am IST
in World

നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് ഭീതിയില്‍ ബ്രിട്ടീഷ് രാജകുടുംബും ജനതയും . 2024 രാജകുടുംബത്തിന് ദുഷ്‌കര കാലഘട്ടമായിരിക്കുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം ശരിവയ്‌ക്കുന്ന സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. ചാള്‍സ് രാജകുമാരന് പിന്നാലെ മകനും കിരീടാവകാശിയുമായ വില്ല്യം രാജകുമാരന്റെ ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡല്‍ട്ടണിനും കാന്‍സര്‍ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പടര്‍ന്നത്. കേറ്റിന്‌റെ രോഗവിവരം വെളിപ്പെടുത്തിക്കൊണ്ട് ഇറങ്ങിയ ബ്രിട്ടീഷ് പത്രങ്ങളെല്ലാം ഈ ആശങ്ക പങ്കുവെക്കുന്നുണ്ട് . ബ്രിട്ടീഷ് ജനതയെ ആശ്വസിപ്പിക്കും വിധമാണ് ഒന്നാം പുറത്തെ മുഖ്യതലവാചകങ്ങള്‍ നല്‍കിയതെങ്കിലും ആകുലത വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഉള്‍പേജുകളില്‍ നിറയെ. ‘അയാം വെല്‍ ആന്‍ഡ് ഗെറ്റിംഗ് സ്‌ട്രോങ്ങ്’ എന്നാണ് ഡെയിലി മിറര്‍ കേറ്റിനെ ഉദ്ധരിച്ചുകൊണ്ട് മുഖ്യതലവാചകമാക്കിയത്. ഡെയിലി സ്റ്റാര്‍ ‘നൗ ദേ ആര്‍ സോറി’ എന്നും സണ്‍ ‘കേറ്റ് യു ആര്‍ നോട്ട് എലോണ്‍’ എന്നുമൊക്കെ പ്രധാന വാര്‍ത്ത നല്‍കി. ഡെയിലി എക്‌സ്പ്രസ്, ഡെയിലി മെയില്‍, ദ ഗാര്‍ഡിയന്‍, ദ ടൈംസ് ഡെയിലി, ടൈലഗ്രാഫ്, സ്‌പേസ് കോസ്റ്റ് തുടങ്ങി ബ്രിട്ടനിലെ എല്ലാ പത്രങ്ങളുടെയും പ്രധാന വാര്‍ത്ത കേറ്റിന്റെ രോഗബാധയായിരുന്നു. ബ്രിട്ടീഷ് ജനത എത്രമാത്രം ആശങ്കയോടെയാണ് ഈ വിഷയത്തെ കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പത്ര തലക്കെട്ടുകള്‍. അതിനിടെയാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ചര്‍ച്ചയായത്. ബ്രിട്ടീഷ് രാജാവും രാഷ്‌ട്രത്തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണെന്ന് ഏറെക്കാലം മുന്‍പല്ല, ബക്കിംഗ്ഹാം കൊട്ടാരം വെളിപ്പെടുത്തിയത്. അതിനു പിന്നാത്തെയാണ് വെയില്‍സ് രാജകുമാരിയുടെ രോഗബാധ രാജകുടുംബത്തിന് പങ്കുവയ്‌ക്കേണ്ടിവന്നത്.
കലാപങ്ങളും കലഹങ്ങളും മരണങ്ങളും മാരകരോഗങ്ങളും അടക്കം ബ്രിട്ടീഷ് രാജകുടുംബത്തെ ദുരന്തങ്ങള്‍ വേട്ടയാടും, ഒരു രാജാവ് പദവി ഒഴിയുന്ന സാഹചര്യമുണ്ടാകു, പ്രതീക്ഷിക്കാത്ത ഒരാള്‍ പുതിയ രാജാവാകും, അങ്ങിനെ പോകുന്നു 15ാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് എഴുതിവച്ച പ്രവചനങ്ങള്‍. രാജകുടുംബത്തിലെ രണ്ടു പേര്‍ക്ക് മാരക രോഗം സ്ഥിരീകരിച്ചതോടെ പ്രവചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ പോലും ഞെട്ടിയിരിക്കയാണ്. ഒന്നോ രണ്ടോ പേരുടെ രോഗബാധയെക്കുറിച്ചുള്ള ആശങ്കകള്‍ക്കപ്പുറം രാജവംശത്തെ ആകെ ഉലയ്‌ക്കുന്ന ഒന്നായിട്ടാണ് ബ്രിട്ടീഷ് ജനത സംഭവങ്ങളെ നോക്കിക്കാണുന്നത്. ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരന്‍ അതോസ് സലോമെയും കേറ്റിന്‌റെ രോഗാവസ്ഥയെക്കുറിച്ച് പ്രവചനം നടത്തിയിരുന്നെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഫ്രഞ്ചുകാരനായ മൈക്കല്‍ ഡെ നോസ്ട്രഡാമസ് പ്രശസ്തനായ ജ്യോതിശാസ്ത്രകാരനായിരുന്നു. 1503 മുതല്‍ 1566 വരെയാണ്് ജീവിതകാലം. ഭാവിയെക്കുറിച്ചുള്ള വ്യക്തവും കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്. ലോകത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങളും ഇദ്ദേഹം ‘ലെ പ്രോഫെറ്റീസ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിരുന്നു. 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. ശാസ്ത്രജ്ഞരും ഗവേഷകരുമടക്കം നിരവധിപേര്‍ ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.

 

 

Tags: CancerBRITONKATE MIDLETONNOSTRADAMAS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.