Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെസ്‌ന മരിയ ജെയിംസ് പ്രണയിച്ച സഹപാഠിക്ക് മറ്റൊരു പ്രണയം, മതം മാറാനും സാധ്യതയില്ല: ഒരു തുമ്പുമില്ലെന്ന് സി ബി ഐ

ഫോണ്‍ കട്ട് ചെയ്തശേഷം താന്‍ മരിക്കുമെന്ന് ജെസ്‌ന സന്ദേശമയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 04:01 pm IST
in Kerala

തിരുവനന്തപുരം : പത്തനംതിട്ട കൊല്ലമുളയില്‍നിന്ന് ആറു വര്‍ഷം മുന്‍പ് അപ്രത്യക്ഷയായ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്കല്‍ പൊലീസിനോ, ക്രൈംബ്രാഞ്ചിനോ ജെസ്‌നയെ കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മുംബയ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ജെസ്‌ന മതം മാറിയിരിക്കാം എന്ന സംശയത്തില്‍ നേരത്തെ മതം മാറിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അഖില ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. മതം മാറുന്നവരുടെ രീതികളെക്കുറിച്ച് ചോദിച്ചു മനസിലാക്കി. പാലക്കാട്ട് കാണാതാകുകയും, വീടിനു തൊട്ടടുത്ത് തന്നെയുളള കാമുകന്റെ വീട്ടില്‍ 10 വര്‍ഷം ഒളിവില്‍ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിച്ചു.എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ജെസ്‌നയുടെ കേസുമായി ഒരു താരതമ്യവും ഇല്ലെന്ന് വ്യക്തമായി.

ജെസ്‌നയ്‌ക്ക് സഹപാഠിയായ വിദ്യാര്‍ഥിയോട് പ്രണയമുണ്ടായിരുന്നെങ്കിലും ഈ വിദ്യാര്‍ഥി സുഹൃത്തായി മാത്രമാണ് ജെസ്‌നയെ കണ്ടത്. ഈ വിദ്യാര്‍ഥി മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലുമായിരുന്നുവെന്നത് ജെസ്‌നയ്‌ക്കും അറിയാമായിരുന്നു. ജെസ്‌നയെ കാണാതാകുന്ന 2018 മാര്‍ച്ച് 22ന് തലേദിവസം രാവിലെ ജെസ്‌ന ഈ സഹപാഠിയെ ഫോണ്‍ ചെയ്തു. ജെസ്‌നയുമായി സംസാരിക്കുന്നത് സഹോദരന്‍ വിലക്കിയിരുന്നതിനാല്‍ സഹപാഠി ഫോണ്‍ എടുത്തില്ല. ഇത് തന്റെ അവസാന കോളായിരിക്കുമെന്ന് ജെസ്‌ന സന്ദേശം അയച്ചു.

തുടര്‍ന്ന് സഹപാഠി ഫോണെടുത്തപ്പോള്‍ ഇനി വിളിക്കില്ലെന്ന് കുറച്ചു സമയത്തെ നിശബ്ദതയ്‌ക്കുശേഷം ജെസ്‌ന പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തശേഷം താന്‍ മരിക്കുമെന്ന് ജെസ്‌ന സന്ദേശമയച്ചു. ഇക്കാര്യം ജെസ്‌നയുടെ സഹോദരിയെ സഹപാഠി അറിയിച്ചു. ഈ വിദ്യാര്‍ഥിയെയും ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിനെയും പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഇലക്ട്രല്‍ ഓക്‌സിലേഷന്‍ സിഗ്‌നേച്ചര്‍ പ്രൊഫൈലിംഗ് ടെസിറ്റിനും വിധേയമാക്കിയെങ്കിലും കേസ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.

2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് 22 വരെയുള്ള ജെസ്‌നയുടെ ഫോണ്‍ രേഖകള്‍ സിബിഐ പരിശോധിച്ചു.ഈ കാലയളവില്‍ ഉണ്ടായിരുന്നത് 417681 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള 1619 കോളുകളാണ് .സഹോദരി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ വിളിച്ചത് സഹപാഠിയായ വിദ്യാര്‍ഥിയെയായിരുന്നു. 234 കോളുകളാണ് സഹപാഠിയെ വിളിച്ചത്. ഒരു ദിവസം രാത്രി ഒരു മണിക്ക് ജെസ്‌ന ഈ സഹപാഠിയെ വിളിക്കുകയും പഠിക്കുകയാണോ എന്ന് അന്വേഷിച്ചപ്പോള്‍ ഉറക്കത്തിലായിരുന്ന വിദ്യാര്‍ഥി ദേഷ്യപ്പെട്ട് ഫോണ്‍ വച്ചതായും ഹോസ്റ്റല്‍ റൂമിലെ സുഹൃത്ത് സിബിഐയ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്.ഈ സഹപാഠിയും ഹോസ്റ്റല്‍ മുറിയിലെ മൂന്നു കൂട്ടുകാരികളുമായാണ് ജെസ്‌നയ്‌ക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. ജെസ്‌ന പ്രണയിച്ച് ഒളിച്ചോടാനുള്ള സാധ്യത സുഹൃത്തുക്കള്‍ തളളിയിട്ടുണ്ട്.

ജെസ്‌ന മതവിശ്വാസിയായിരുന്നതിനാല്‍ മതപരിവര്‍ത്തനത്തിനും സാധ്യതയില്ല. ആരുമായും അധികം സംസാരിച്ചിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. കീപാഡ് ഫോണായിരുന്നു കൈവശം ഉണ്ടായിരുന്നത്. പഠനത്തില്‍ സമര്‍ഥയായിരുന്നു

Tags: pathanamthittaLoveCBIjesna maria jamesReligious Conversionclass mate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

India

അമിത് ഷാ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍, നക്സലൈറ്റുകള്‍ക്ക് ഛത്തീസഗഡില്‍ പണമൊഴുക്കി മതപരിവര്‍ത്തന സംഘടന; ഇത് രാജ്യദ്രോഹമോ?

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.