Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ രാഷ്‌ട്രീയത്തിലെ തെരഞ്ഞെടുപ്പ് കാലത്തെ പിന്നാമ്പുറ ചരിത്രത്തിലൂടെ; സഖ്യാന്വേഷണ പരീക്ഷണങ്ങള്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 15, 2024, 08:30 am IST
in India
ആല്‍ബം... അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് പിന്നാലെ ജയില്‍ മോചിതരായ പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചപ്പോള്‍: രാജ് നാരായണ്‍, മധു ദന്തവാതെ, ആചാര്യ കൃപലാനി, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കള്‍

ആല്‍ബം... അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് പിന്നാലെ ജയില്‍ മോചിതരായ പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചപ്പോള്‍: രാജ് നാരായണ്‍, മധു ദന്തവാതെ, ആചാര്യ കൃപലാനി, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കള്‍

‘ഇന്‍ഡി’ ഒരു ദേശീയ രാഷ്‌ട്രീയ മുന്നണിയാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് ഇന്നല്ലെങ്കില്‍ നാളെ പ്രഖ്യാപിക്കപ്പെടുമെന്നിരിക്കെയും നിലനില്‍ക്കുകയാണ്. സംശയിക്കാന്‍ കാരണം, രാഷ്‌ട്രീയത്തില്‍ കണക്കും കണക്കുകൂട്ടലും എപ്പോഴും തെറ്റാമെന്നതുകൊണ്ടാണ്. ഒന്നും ഒന്നും അവിടെ രണ്ടല്ല, ചിലപ്പോള്‍ വലിയ ഒന്നാകാം.

മുന്നണിയുടെ മര്യാദകള്‍, നിയമങ്ങള്‍, ധാരണകള്‍, വിട്ടുവീഴ്ചകള്‍, പൊതു ലക്ഷ്യങ്ങള്‍ ഒക്കെ പ്രധാനമാണ്. ആറ് പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എന്‍ഡിഎ(ദേശീയ ജനാധിപത്യ സഖ്യം) എന്ന മുന്നണി ശക്തമായി നിലനില്‍ക്കുന്നതും അതിനിടയിലുണ്ടായ ഐക്യമുന്നണി(യുഎഫ്), ഐക്യ പുരോഗമന സഖ്യം(യുപിഎ), ഇടതു സഖ്യം(എല്‍എഫ്) തുടങ്ങിയവ അപ്രസക്തമായതും പുതിയ ഇന്‍ഡി (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലുസീവ് സഖ്യം) രൂപപ്പെടാന്‍ തുടങ്ങിയതും ഒക്കെ പരിശോധിക്കുമ്പോള്‍ ഇത് ബോദ്ധ്യപ്പെടും.

ഭാരതത്തിലെ രാഷ്‌ട്രീയ മുന്നണി പരീക്ഷണങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. പ്രാദേശിക തലത്തില്‍ ഉണ്ടായ രാഷ്‌ട്രീയ സഖ്യങ്ങളും മുന്നണികളും ഏറെ. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മുതല്‍ അത്തരം കൂട്ടുമുന്നണികള്‍ ഉണ്ടായി. എന്നാല്‍ ദേശീയ തലത്തില്‍ ഒരു രാഷ്‌ട്രീയ ബദല്‍ മുന്നണി ഉണ്ടായതും വിജയകരമായതും 1977ലാണ്. 1977 മാര്‍ച്ച് 16 മുതല്‍ 21 വരെ നടന്ന ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂപീകരിച്ച ബദല്‍ മുന്നണി ഭരിക്കാന്‍ ആറാം ലോക്സഭയിലേക്ക് ജനവിധി നേടി.

ജനതാ പാര്‍ട്ടി എന്ന മുന്നണിയായിരുന്നു അത്. 542 സീറ്റില്‍ 295 സീറ്റ് നേടി. ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതില്‍ 23 സീറ്റ് അധികം. അങ്ങനെ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. 54.9 ശതമാനം വോട്ടര്‍മാരുടെ പിന്തുണ കിട്ടി. 1951 മുതല്‍ തുടര്‍ച്ചയായി ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്തായി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നീ പേരുകള്‍ക്കു പിന്നാലേ പ്രധാനമന്ത്രിപ്പട്ടികയില്‍ മൊറാര്‍ജി ദേശായി എന്ന പേരുവന്നു; കോണ്‍ഗ്രസിനു പകരം ജനതാ പാര്‍ട്ടിയും.

അതൊരു പുതിയ രാഷ്‌ട്രീയ ചരിത്രമായിരുന്നു; ഭാരതത്തില്‍ ഭരണഘടന മരവിപ്പിച്ചു നിര്‍ത്തി, അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന തെരഞ്ഞെടുപ്പായിരുന്നു. ഇന്ന് ചിലര്‍ സങ്കല്‍പ്പിച്ചു പറയുന്ന ‘ഫാസിസ’ത്തിനു പകരം യഥാര്‍ത്ഥ ഫാസിസം നിലനിന്ന കാലത്ത്, ജനാധിപത്യം ഇല്ലാതിരുന്ന കാലത്ത്, നടന്ന ‘ജനാധിപത്യ’ പ്രവര്‍ത്തനം. പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞ്, 1977 മാര്‍ച്ച് 21 നായിരുന്നു.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയാണോ അടിയന്തരാവസ്ഥയെന്ന മാരകാവസ്ഥയിലേക്ക് ഇന്ദിരയെ നയിച്ച സ്വാതന്ത്ര്യസമര സേനാനിയും തലമുതിര്‍ന്ന രാഷ്‌ട്രീയ നേതാവുമായിരുന്ന രാജ് നാരായണനാണോ അദ്ദേഹത്തിനെ ഇന്ദിരയ്‌ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ച ഇന്ദിരയുടെ അഴിമതി ഭരണമാണോ ഭാരതത്തിലെ ആ ദേശീയ രാഷ്‌ട്രീയ മുന്നണിക്ക് കാരണമായത്. ചിന്തിച്ചാല്‍ കൗതുകകരമാണത്.

ജനതാ പാര്‍ട്ടിയെന്ന ആ മുന്നണിയുടെ രൂപീകരണം പറയുമ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പറയണം. അതാവട്ടെ എത്ര പറഞ്ഞാലും തീരില്ല. എന്നാല്‍, മുന്നണി രാഷ്‌ട്രീയം പറയുന്നതിനിടെ അത് അപ്രസക്തവുമാണ്. എങ്കിലും ഇത്രമാത്രം പറയാം: അടിയന്തരാവസ്ഥ അതിഭീതിദമായ രീതിയില്‍, നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കി. സാമൂഹ്യ- രാഷ്‌ട്രീയ നേതാക്കളെ ജയിലിലടച്ചു, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കി, തെരഞ്ഞെടുപ്പ് നീട്ടി, സമരങ്ങള്‍ നിരോധിച്ചു, പ്രകടനങ്ങള്‍ പറ്റില്ലെന്നായി, എല്ലാം സര്‍ക്കാര്‍ എന്ന പേരില്‍ ഒന്നോ രണ്ടോ വ്യക്തികളുടെ നിയന്ത്രണത്തിലായി, എതിര്‍ക്കുന്നവരെ മര്‍ദ്ദിച്ചു, ഭരണകൂടം കൊന്നുകളഞ്ഞാലും ചോദിക്കാനാളില്ലാതായി, നീതിന്യായ സംവിധാനങ്ങള്‍ പോലും കടിഞ്ഞാണിനും ചാട്ടവാറിനും വിധേയമായി.

(തുടരും)

 

Tags: Alliance detection experimentsbjpModiyude Guaranteebackground historyhistory of election timenational politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.