Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുണാകരന്‍ ഇനി മുതല്‍ അച്ഛനല്ലന്നു പറഞ്ഞു; ചാരക്കേസില്‍ കണ്ടത് കെ മുരളീധരന്‍ എന്ന ചതിയന്റെ തനിരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 10:49 am IST
in Kerala

തിരുവനന്തപുരം: പത്മജ എന്നൊരു സഹോദരി തനിക്കില്ലന്നാണ് കെ മുരളീധരന്‍ പറയുന്നത്. സഹോദരി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേ്ക്ക് പോയതിലുളള അരിശമാണ് തള്ളിപ്പറയലിനും കാരണം.. അതേ മുരളീധരന്‍ പണ്ട് കരുണാകരന്‍ ഇനിമുതല്‍ എന്റെ അച്ഛനല്ലന്നും പ്രഖ്യാപിച്ചിരുന്നു. അച്ഛന്‍ കോണ്‍ഗ്രസിലേയ്‌ക്ക് തിരിച്ചു പോയതിലുള്ള കലിയായിയിരുന്നു അന്ന് ആ വിടുവാടിത്തം പറയിപ്പിച്ചത്. സോണിയയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും ആക്ഷേപിച്ച് സുഖം കണ്ടിരുന്ന കാലമായിരുന്നു കേരള രാഷ്ട്്ട്രീയത്തിലെ കിങ്ങിണിക്കുട്ടന്‍.

കെ മുരളീധരന്‍ എന്ന ചതിയന്റെ തനിരൂപം കണ്ടത് ചാരക്കേസിലാണ്. കെ കരുണാകരനെ പറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഡാലോചനയായിരുന്നു ചാരക്കേസ് എന്ന് കരുതുന്നവരാണ് ഏറെയും. കെ കരുണാകരനേയും ഞങ്ങളുടെ കുടുംബത്തേയും തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ചാരക്കേസെന്നും സജീവ രാഷ്‌ട്രീയത്തിലെ 5 കോണ്‍ഗ്രസ് നേതാക്കളാണ് പിന്നിലന്നും പത്മജ വേണു ഗോപാല്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. കെ കരുണാകരനെ അട്ടിമറിക്കാന്‍ കെപിസിസി സെക്രട്ടറി എം എ ഷാനവാസിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയന്നും ഉമ്മന്‍ചാണ്ടിക്കൊപ്പം താനും അതില്‍ പങ്കെടുത്തിരുന്നതായി ചെറിയാന്‍ ഫിലിപ്പും വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യത്തില്‍ തികച്ചും പൃതുശൂന്യത്വവും ചതിയും ആയിരുന്നു മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നതിന് ഉദാഹരണമാണ് കുറ്റ വികുക്തനായ നമ്പി നാരായണന് തിരുവനന്തപുരത്ത് നടന്ന സ്വീകരണ ചടങ്ങ്. തുടക്കം മുതല്‍ ചാരക്കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടെടുത്ത് കര്‍മ്മവേദി എന്ന സംഘടനയാണ് സ്വീകരണം ഒരുക്കിയത്. ജി മാധവന്‍ നായര്‍, കെ മുരളീധരന്‍, കൊടിയേരി ബാലകൃഷ്്ണന്‍, ഒ രാജഗോപാല്‍, സി കെ നാണു, കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, ചെറിയാന്‍ ഫിലിപ്പ്. സഖറിയ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന പരിപാടി.
പക്ഷേ കെ മുരളീധരന്‍ പങ്കെടുത്തില്ല. കാരണം കര്‍മ്മവേദി പ്രസിഡന്റ് പാലോട് സന്തോഷ് വിശദീകരിക്കുന്നതിങ്ങനെ.

‘നമ്പി നാരായണന് സ്വീകരണം നല്‍കുന്ന പരിപാടിയുടെ അന്തിമ രൂപം നല്‍കിയത് മുരളീധരന്റെ സാന്നിധ്യത്തിലാണ്. തലേന്നും പരിപാടിയെക്കുറിച്ച് തിരക്കി. പക്ഷേ പരിപാടിയില്‍ എത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തുമില്ല. ഉമ്മന്‍ചാണ്ടിയാണ് അന്ന് ഭരിക്കുന്നത്. സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനം വരുമെന്ന് അറിമായിരുന്നതിനാല്‍ ബോധപൂര്‍വം വിട്ടു നിന്നതാകാം. മരിച്ചു പോയ അച്ഛനേക്കാള്‍ ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസില്‍ തനിക്കാവശ്യം എന്ന ബോധ്യം മുരളീധരന് ഉണ്ടായി.’

Tags: K Muraleedharanespionage case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

Kerala

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.