Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീനാക്ഷി ലേഖിക്ക് പകരമോ സുഷമ സ്വരാജിന്റെ മകള്‍?

ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ സീറ്റാണ് ബിജെപി അന്തരിച്ച സുഷമാസ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിന് മത്സരിക്കാന്‍ നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 10:14 pm IST
in India
മീനാക്ഷി ലേഖി (ഇടത്ത്) സുഷമ സ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജ് (വലത്ത്)

മീനാക്ഷി ലേഖി (ഇടത്ത്) സുഷമ സ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജ് (വലത്ത്)

ന്യൂദല്‍ഹി: ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ സീറ്റാണ് ബിജെപി അന്തരിച്ച സുഷമാസ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിന് മത്സരിക്കാന്‍ നല്‍കിയിരിക്കുന്നത്. ഇതിനര്‍ത്ഥം പരിചയസമ്പന്നയായ മീനാക്ഷി ലേഖിക്ക് പകരമായി ബാംസുരിയെ കാണുന്നു എന്നാണോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു.

പക്ഷെ അടുത്ത ലിസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. അതില്‍ മീനാക്ഷി ലേഖിയുടെ പേര്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ 2019ല്‍ മീനാക്ഷി ലേഖി പാട്ടുംപാടി ജയിച്ച മണ്ഡലം സുഷമ സ്വരാജിന്റെ മകള്‍ക്ക് വിട്ടുനല്‍കിയത് എന്തിനാണ്? 2019ല്‍ ഇവിടെ ഏകദേശം രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അജയ് മാക്കനെയാണ് മീനാക്ഷി ലേഖി മലര്‍ത്തിയടിച്ചത്.
ന്യൂദല്‍ഹി സീറ്റ് ബാംസുരിക്ക് നല്‍കുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ഒരു സുരക്ഷിത സീറ്റാണ് ബിജെപി ബാംസുരിക്ക് വെച്ചുനീട്ടുന്നത്.

കേന്ദ്രമന്ത്രിസഭയിലെ പരിചയസമ്പന്നയാണ് മീനാക്ഷി ലേഖി. ഈയിടെ അവര്‍ ഒരു വിവാദത്തില്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ ഹമാസ് സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായുള്ള രേഖയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖി ഒപ്പുവെച്ചുവെന്ന വിവാദമാണ് മീനാക്ഷി ലേഖിയെചുറ്റിപ്പറ്റി ഉയര്‍ന്നത്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയാണ് ഈ ആരോപണം ലോക് സഭയില്‍ ഉയര്‍ത്തിയത്. വൈകാതെ ആ രേഖ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു രേഖയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു മീനാക്ഷി ലേഖി. ഈ വിവാദം പക്ഷെ മീനാക്ഷി ലേഖിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടൊന്നുമില്ല.

ഇപ്പോള്‍ ബിജെപിയുടെ ദല്‍ഹി ലീഗല്‍ സെല്ലിന്റെ കോകണ്‍വീനറാണ് ബാംസുരി സ്വാരാജ്. ഇതാദ്യമായാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സുഷമസ്വരാജ് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. തന്റെ അധികാരവും പദവിയും ഉപയോഗിച്ച് മകളെ ഒരിയ്‌ക്കല്‍ പോലും രാഷ്‌ട്രീയത്തില്‍ എത്തിക്കാനൊന്നും സുഷമസ്വരാജ് ശ്രമിച്ചില്ല. രാഷ്‌ട്രത്തിന് വേണ്ടി സമര്‍പ്പിതമായിരുന്നു അവരുടെ ജീവിതം. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് ബാംസുരിയുടെ ഈ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി കാണുന്നത്. സത്യസന്ധതയുടെ ആള്‍രൂപമായ അമ്മയുടെ മകളും മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

Tags: 2024 Lok sabha electionsLatest infoPriyanka ChaturvediMeenakshi LekhiSushma SwarajBhamsuri SwarajNews Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.