Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിരാസത് എന്നു കേട്ടു; എളമരം കരീം വീരസവര്‍ക്കര്‍ക്കെതിരേ ചീറി, നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 02:56 pm IST
inKerala

കോഴിക്കോട്: ‘കാളപെറ്റു’ എന്ന്‌പോലും കേള്‍ക്കുന്നതിന് മുമ്പേ കയറുമായി സിപിഎം നേതാവും കോഴിക്കോട് ലോക്‌സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എളമരം കരീം. എന്‍ഐടി കാലിക്കറ്റും സ്പിക്ക് മാകെ എന്ന സംഘടനയും ചേര്‍ന്ന് കോഴിക്കോട് എന്‍ഐടിയില്‍ കലാസാംസ്‌കാരിക പരിപാടിയായ ‘വിരാസത്- 24’ സംഘടിപ്പിക്കുന്നു. ഇത് ‘ഹിന്ദുത്വത്തിന്റെ താത്ത്വിക ആചാര്യനും ഗാന്ധിവധക്കേസില്‍ പ്രതിയുമായ സര്‍വര്‍ക്കറുടെ പേരില്‍ നടക്കുന്ന കലോത്സവമാണ്’ എന്ന വിമര്‍ശനവുമായി സിപിഎം നേതാവ് എളമരം കരീം ചാടിവീണ് അപഹാസ്യനാകുകയായിരുന്നു.

എന്‍ഐടിയെ ഗോഡ്‌സെ ആരാധകരുടെയും സവര്‍ക്കറുടെ മതരാഷ്‌ട്രവാദ പ്രചാരണത്തന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണെന്നും ഇതില്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്നുമൊക്കെയാണ് എളമരം കരീം നീണ്ട പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഡയറക്ടര്‍ പ്രസാദ് കൃഷ്ണയെ വ്യക്തിപരമായി ആക്ഷേപിച്ചുമാണ് കരീം പ്രസ്താവനയിറക്കിയത്.

വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കലാസാംസ്‌കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം
സംഘടിപ്പിക്കുകയും ചെയ്യുന്ന വേദിയാണ് സ്പിക് മാകെ. 1995 മുതല്‍ വിരാസത് എന്ന പേരില്‍ തുടര്‍ച്ചയായി ഭാരതത്തിലെ കാമ്പസുകളില്‍ പരിപാടി സംഘടിപ്പിച്ചുവരികയാണ്. വിരാസത് 24 സംഘടിപ്പിക്കുന്നതിനായി എന്‍ഐടിയും സ്പിക് മാകെയും ഫെബ്രുവരി 23 ന് ധാരണാ പത്രം ഒപ്പിട്ടിരുന്നു. മാര്‍ച്ച് മാസത്തില്‍ പതിനേഴ് ദിവസത്തെ സാംസ്‌കാരികോത്സവമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

‘വിരാസത്’ എന്ന വാക്കിന്റെ അര്‍ത്ഥം ‘പാരമ്പര്യം’ എന്നാണെന്ന് പോലും മനസ്സിലാക്കാതെ അത് വീരസവര്‍ക്കറുടെ പേരില്‍ നടക്കുന്ന പരിപാടിയാണെന്ന വാദവുമായാണ് കരീം ചാടി വീണത്. രാജ്യസഭാ എംപിയായശേഷം കോഴിക്കോട്ട് പൊതുവേദികളിലൊന്നും സജീവമല്ലാതിരുന്ന കരീം ഇക്കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. വിരാസത്തിനെ വീരസര്‍വര്‍ക്കറായി ചിത്രീകരിച്ച് മണ്ഡലത്തിലെ മുസ്ലിം വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു സിപിഎം നേതാവിന്റെ ലക്ഷ്യം. എന്നാല്‍, അപഹാസ്യനായി മാറുകയായിരുന്നു.

ദേശാഭിമാനി പത്രത്തിന്റെ ഓണ്‍ലൈനിലും കരീമിന്റെ പ്രതികരണം പോലെയുള്ള വാര്‍ത്ത വന്നിരുന്നു. ഡൂള്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.

Tags: Elamaram KareemVeer SavarkarVeerasath 24
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും സവര്‍ക്കര്‍ ഭക്തരായിരുന്ന കാലം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.