Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിതയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും ഇനി തമിഴ്‌നാടിന്; 6 പെട്ടികളുമായി എത്താന്‍ ബെംഗളുരു കോടതി നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 08:16 pm IST
in India

ബംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പിടിച്ചെടുത്ത കോടികള്‍ വില വരുന്ന ജംഗമവസ്തുക്കള്‍ ഇനി തമിഴ്‌നാടിന്. ജയലളിതയുടെ 27 കിലോയിലധികം സ്വര്‍ണവും വജ്രാഭരണങ്ങളും കൈമാറുന്നതിനായി ആറുവലിയ പെട്ടികളുമായി എത്താനാണ് നിര്‍ദ്ദേശം.

തിങ്കളാഴ്ച ബെംഗളൂരുവിലെ 36ാം സിറ്റി സിവില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സ്വത്തുകള്‍ കൈമാറുന്നത്. ജയലളിത മരിച്ച് ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ നടപടി. ജയലളിതയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.

മാര്‍ച്ച് 6, 7 തീയതികളിലായി ഇവരുടെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി, കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍ക്കുന്നതിനുള്ള അന്തിമ ജുഡീഷ്യല്‍ നടപടികള്‍ ഇതോടെ ആരംഭിക്കുകയും ചെയ്യും.

ആഭരണങ്ങള്‍ ലേലം ചെയ്ത ശേഷമായിരിക്കും കോടതി അവരുടെ കോടികള്‍ വില വരുന്ന സ്ഥാവര സ്വത്തുക്കള്‍ ലേലത്തില്‍ വയ്‌ക്കുക. പിഴ ഈടാക്കാന്‍ 20 കിലോയോളം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യുന്നതാണ്.

എന്നാൽ അമ്മയിൽ നിന്ന് പാരമ്പര്യമായി ജയലളിതയ്‌ക്ക് ലഭിച്ചതായി കരുതുന്ന 7 കിലോ ആഭരണങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജയലളിതയുടെ അക്കൗണ്ടുകൾ ഉണ്ടായിരുന്ന കാൻഫിൻ ഹോംസ് ലിമിറ്റഡ് തിങ്കളാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് ഏകദേശം 60 ലക്ഷം രൂപ കൈമാറിയതായും റിപ്പോർട്ട്‌ ഉണ്ട്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐ ജിയും ബെംഗളൂരു കോടതിയിൽ എത്തി സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആണ് കോടതിയുടെ നിർദ്ദേശം.

ഇതിനായി പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതിയിൽ നിന്ന് ആഭരണങ്ങൾ കൈപ്പറ്റുന്നതിന് ആറ് വലിയ പെട്ടികൾ കയ്യിൽ കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളിൽ ലോക്കൽ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറിൽ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

കൂടാതെ ആഭരണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറില്‍ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

Tags: TamilnaduJayalalithaBanglore CourtTamilnadu Chief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

India

തമിഴ്നാട്ടിൽ 400 കോടി രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്ന് ഇഡി : എട്ട് ഇടങ്ങളിൽ റെയ്ഡ്

India

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.