Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിതയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും ഇനി തമിഴ്‌നാടിന്; 6 പെട്ടികളുമായി എത്താന്‍ ബെംഗളുരു കോടതി നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 08:16 pm IST
inIndia

ബംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പിടിച്ചെടുത്ത കോടികള്‍ വില വരുന്ന ജംഗമവസ്തുക്കള്‍ ഇനി തമിഴ്‌നാടിന്. ജയലളിതയുടെ 27 കിലോയിലധികം സ്വര്‍ണവും വജ്രാഭരണങ്ങളും കൈമാറുന്നതിനായി ആറുവലിയ പെട്ടികളുമായി എത്താനാണ് നിര്‍ദ്ദേശം.

തിങ്കളാഴ്ച ബെംഗളൂരുവിലെ 36ാം സിറ്റി സിവില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സ്വത്തുകള്‍ കൈമാറുന്നത്. ജയലളിത മരിച്ച് ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ നടപടി. ജയലളിതയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.

മാര്‍ച്ച് 6, 7 തീയതികളിലായി ഇവരുടെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി, കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍ക്കുന്നതിനുള്ള അന്തിമ ജുഡീഷ്യല്‍ നടപടികള്‍ ഇതോടെ ആരംഭിക്കുകയും ചെയ്യും.

ആഭരണങ്ങള്‍ ലേലം ചെയ്ത ശേഷമായിരിക്കും കോടതി അവരുടെ കോടികള്‍ വില വരുന്ന സ്ഥാവര സ്വത്തുക്കള്‍ ലേലത്തില്‍ വയ്‌ക്കുക. പിഴ ഈടാക്കാന്‍ 20 കിലോയോളം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യുന്നതാണ്.

എന്നാൽ അമ്മയിൽ നിന്ന് പാരമ്പര്യമായി ജയലളിതയ്‌ക്ക് ലഭിച്ചതായി കരുതുന്ന 7 കിലോ ആഭരണങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജയലളിതയുടെ അക്കൗണ്ടുകൾ ഉണ്ടായിരുന്ന കാൻഫിൻ ഹോംസ് ലിമിറ്റഡ് തിങ്കളാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് ഏകദേശം 60 ലക്ഷം രൂപ കൈമാറിയതായും റിപ്പോർട്ട്‌ ഉണ്ട്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐ ജിയും ബെംഗളൂരു കോടതിയിൽ എത്തി സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആണ് കോടതിയുടെ നിർദ്ദേശം.

ഇതിനായി പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതിയിൽ നിന്ന് ആഭരണങ്ങൾ കൈപ്പറ്റുന്നതിന് ആറ് വലിയ പെട്ടികൾ കയ്യിൽ കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളിൽ ലോക്കൽ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറിൽ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

കൂടാതെ ആഭരണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറില്‍ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

Tags: TamilnaduJayalalithaBanglore CourtTamilnadu Chief Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.