Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുരുമുളക് വിലയില്‍ ഇടിവ്: വാടിത്തളര്‍ന്ന് കുരുമുളക് വിപണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 02:51 am IST
inKottayam

കോട്ടയം: വിപണിയില്‍ കുരുമുളകിന് ആവശ്യം ഏറുമ്പോഴും പ്രയോജനം ലഭിക്കാതെ കുരുമുളക് കര്‍ഷകര്‍. 530 രൂപയാണ് ഒരു കിലോ കുരുമുളകിന്റെ വിലയായി കര്‍ഷകന്
ലഭിക്കുന്നത്. രണ്ട് മാസം മുമ്പ് ഇത് 600 രൂപയില്‍ എത്തിയിരുന്നു.

ആഭ്യന്തര വിപണിയില്‍ ഒരു കിലോ കുരുമുളകിന് 750 രൂപ വരെ വിലയുണ്ട്. ഓണ്‍ലൈന്‍ വിപണിയിലാണെങ്കില്‍ വില പിന്നെയും ഉയരും. 1000 രൂപയ്‌ക്ക് മുകളിലാണ് ഓണ്‍ലൈന്‍ വില. ഉത്തരേന്ത്യന്‍ ലോബി വിപണിയില്‍ പിടിമുറുക്കുന്നതാണ് വിലയിടിവിന് കാരണം. വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കുരുമുളക് നേ
പ്പാള്‍, ശ്രീലങ്കവഴി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതാണ് കേരളത്തില്‍ നിന്നുള്ള കുരുമുളകിന്റെ ഡിമാന്റ് ഇടിയാന്‍ ഇടയാക്കുന്നത്. കുരുമുളകിന്റെ ഉപോത്പന്നങ്ങള്‍ക്കും
വിപണിയില്‍ നല്ല വിലയുണ്ട്.

കേരളത്തില്‍ വന്‍കിട കച്ചവടക്കാരും ഇടനിലക്കാരുമാണ് വിലവര്‍ധനവിന്റെ ലാഭം കൊയ്യുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് കുരുമുളക് സംഭരിച്ച് വിപണനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

സര്‍ക്കാര്‍ സംഭരിച്ച് കേരളത്തിലെ കുരുമുളകിനെ ബ്രാന്‍ഡ് ചെയ്യുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് 700 രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഉത്പാദന ചെലവും കഴിഞ്ഞ് കര്‍ഷകര്‍ക്ക് ലാഭം നേടാനും സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ കുരുമുളക് വിപണിയില്‍ ഇടപെടുകയോ വിള സംരക്ഷണത്തിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.

വിദേശ വിപണിയിലും ആഭ്യന്തര വിപണിയിലും കുരുമുളകിന് വന്‍ ഡിമാന്റാണ്. മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരമില്ലാത്ത കുരുമുളക് കേരളത്തില്‍ നിന്നുള്ള കുരുമുളകിനൊപ്പം കൂട്ടിക്കലര്‍ത്തി വില്‍പന നടത്തിയപ്പോഴാണ് വിദേശ വിപണിയില്‍ കുരുമുളകിന് ഇടിവ് നേരിട്ടത്.

നവംബര്‍ മുതല്‍ ജനുവരി വരെയാണ് ദീര്‍ഘവിളയായ കുരുമുളകിന്റെ വിളവെടുപ്പ് കാലം. കുരുമുളക് ചെടിയുടെ കേടും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന കൂലിച്ചെലവും മറിക
ടന്നാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഈ വര്‍ഷം കാലാവസ്ഥ അനുകൂലമായതിനാല്‍ കൃഷി അല്പം മെച്ചപ്പെട്ടതായും കര്‍ കര്‍ പറയുന്നു.

എന്നാല്‍ ഇതനുസരിച്ചുള്ള വിപണി വില കര്‍ഷകന് ലഭിക്കുന്നില്ല. സിമന്റുകൊണ്ടുള്ള കൊടിക്കാലുകളില്‍ കുരുമുളക് കൊടികള്‍ പടര്‍ത്തിവിട്ടുള്ള കൃഷിരീതിയാണ് ഇപ്പോള്‍ പതിവ്. കുരുമുളക് പറിക്കുന്നതിന് ഏകദേശം 1000 രൂപയാണ് കൂലി. കുരുമുളക് പറിക്കുന്നതിന് പരിചയ സമ്പന്നര്‍ ഇല്ല എന്നതും പ്രതിസന്ധിയാണ്. കോട്ടയം ജില്ലയില്‍ പാമ്പാടി, കറുകച്ചാല്‍, മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങിയ മലയോര മേഖലകളിലാണ് വന്‍ തോതില്‍ കുരുമുളക് കൃഷിയുള്ളത്.

Tags: kottayampepper market
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.